സോഷ്യൽമീഡിയയിൽ സ്നേഹംകൊണ്ടു ​വൈറലായ ദമ്പതികൾ; എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതുകണ്ടോ

in News 128 views

സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരായ ദമ്പതികളാണ് ബിജ്മയും ധനേഷും. കാൻസർ ബാധിതയായ ബിജ്മയ്ക്ക് താങ്ങും തണലുമായി നിന്ന ധനേഷിൻ്റെ വാർത്തകൾ ഏറെ ശ്രദ്ധനേടിയിരുന്നു. മുടി പോയ ഭാര്യക്കൊപ്പം മൊട്ടയടിച്ച് ധനേഷിൻ്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്ത ഒരു വർഷം പിന്നിട്ട വേളയിലാണ് ബിജ്മയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. തങ്ങളുടെ അവസ്ഥ വിവരിച്ച് ധനേഷ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടതോടെയാണ് ഇവരുടെ വാർത്ത വൈറൽ ആയതും. ഇവർക്ക് സഹായങ്ങൾ ലഭിച്ചതും. എന്നാൽ കാൻസർ വേദനയിൽ ഒപ്പം ഉണ്ടാകും എന്ന് കരുതിയ ഭർത്താവിൽനിന്നും ഏൽക്കേണ്ടിവന്ന പീ,ഡ,ന,ങ്ങ,ളെ,യും, അവഗണനകളെയും കുറിച്ച് ഒരു ഞെട്ടിക്കുന്ന കുറിപ്പ് പങ്കുവെച്ച് ബിജ്മാ എത്തിയിരിക്കുകയാണ്. ച,ത്ത ശ,രീ,ര,മുള്ള എൻ്റെ കൂടെ ജീവിക്കാൻ തൻ്റെ ഭർത്താവിന് താൽപര്യമില്ലെന്നാണ് കണ്ണീരോടെ ബിജ്മ കുറിക്കുന്നത്.

ബിജ്മയുടെ വാക്കുകൾ ഇങ്ങനെയാണ്. ‘ച,ത്ത ശ,രീ,ര,മു,ള്ള എൻ്റെ കൂടെ ജീവിക്കാൻ എൻ്റെ ഭർത്താവിന് താൽപര്യമില്ല പോലും. അതുകൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യേണ്ട കാര്യമില്ലല്ലോ. അദ്ദേഹത്തിൻ്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും. കൂടെ പോയ കാലം തൊട്ട് ഒരുപാട് സഹിച്ചു. സമൂഹത്തിനുമുന്നിൽ പ,രി,ഹാ,സ കഥാപാത്രമായി മാറേണ്ട എന്നു കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു. ഏഴുമാസമായി വീട്ടിൽ നിന്നും ഇറങ്ങി പോന്നിട്ട്. ഇത്രയും കാലം എന്താ പറയാത്ത എന്ന് ചോദിക്കാം. എനിക്ക് അയാളെ വിശ്വാസമായിരുന്നു. അതിലുപരി എനിക്കിഷ്ടമായിരുന്നു. ആ ഇഷ്ടം കൊണ്ട് തന്നെയാണ് ഇറങ്ങി പോന്നത്. പക്ഷേ ആ വിശ്വാസവും ഇഷ്ടവും എല്ലാം നഷ്ടപ്പെട്ടു. ഇനി അത് ഒരിക്കലും തിരികെ വരികയും ഇല്ല. ഇത്രകാലം ശവത്തിന് തുല്യമായി കണ്ട ആളുടെ കൂടെ ഇനി ജീവിക്കേണ്ട കാര്യമില്ലല്ലോ. കൂടെ വരാൻ വിളിച്ചിരുന്നു.

സ്നേഹം കൊണ്ടല്ല എന്ന് അറിയാം. സമൂഹത്തിൻ്റെ മുമ്പിൽ മുഖം രക്ഷിക്കാനാണ്.ബിജ്മ ധനേഷ് എന്ന ഐഡൻറിറ്റി നഷ്ടപ്പെട്ട് പോകില്ലേ, വാനോളം പൊക്കിയ ആളുകൾ തന്നെ തറയിൽ ഇടില്ലേ. അത് ഭയന്നിട്ടാണ്. അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടല്ല. ഫേസ്ബുക്കിൽ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ധനേഷും, റിയൽ ലൈഫിൽ വേറെ ഒരു ധനേഷും. എൻ്റെ രോഗത്തിൻ്റെ പേരും പറഞ്ഞ് ഓരോ പെ,ണ്ണു,ങ്ങ,ളോട് ചാ,റ്റ് ചെയ്തു അവരെ ഫോൺ ചെയ്തു ഇരിക്കും. ഇതാണ് ഫുൾടൈം. അത് ചോദ്യം ചെയ്താൽ അ,ടി,ക്കും. ച,വി,ട്ടും.നല്ലപോലെ ഉ,പ,ദ്ര,വി,ക്കും. കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഇത്രയും ഞങ്ങൾ നോക്കിയില്ലേ. ഇനി അവളുടെ ഫാമിലി നോക്കട്ടെ എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും ക്യാഷ് വരാൻ തുടങ്ങിയതിൽ പിന്നെയാണ് സ്വഭാവം തന്നെ മാറാൻ തുടങ്ങിയത്. എൻ്റെ വീട്ടുകാരെ അടുപ്പിക്കാതെ ആയി. എൻ്റെ കുടുംബം തിരിഞ്ഞുനോക്കിയില്ലെന്ന് എല്ലാവരോടും പറഞ്ഞു നടന്നു. എല്ലാം കണ്ടില്ലെന്ന് നടിച്ച് കൂടെ നടക്കാനെ ചികിത്സാ സമയത്ത് എനിക്ക് സാധിച്ചുള്ളൂ.

ആ സമയത്തും മാ,ന,സി,ക, ശാ,രീ,രി,ക പീ,ഡ,ന,ങ്ങ,ൾ നേരിട്ടു. അദ്ദേഹത്തിൻ്റെ ഭാര്യ സങ്കൽപത്തിലുള്ള ഒരാളല്ല ഞാൻ എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. ട്രീറ്റ്മെൻറ് നടത്തി ക്യാഷ് തീർന്നപ്പോൾ എന്നെ വേ,ണ്ടാ,താ,യി. അയാളോടുള്ള സ്നേഹം കാരണം ഇതൊന്നും ഞാൻ ആരോടും പറഞ്ഞില്ല. ഞാൻ രോഗത്തിൽ നിന്നും രക്ഷപ്പെട്ട് വരും എന്ന് അയാൾ കരുതിയില്ല. പലരോടും അത്തരത്തിൽ ചാറ്റ് ചെയ്തിട്ടും, എനിക്ക് ഒരിക്കലും മാറാത്ത കാൻസർ ആണെന്ന് പറഞ്ഞതും, ഞാൻ കണ്ടിട്ടുണ്ട്. എല്ലാം അനുഭവിച്ച് ഞാൻ ഡിപ്രഷൻ സ്റ്റേജിൽ എത്തി.അപ്പോൾ അയാൾ എൻ്റെ അമ്മയെ വിളിച്ചു. ഡോക്ടറെ കാണിക്കാൻ പറഞ്ഞു.

അദ്ദേഹം കൊണ്ടുപോകില്ല പോലും. അതും അദ്ദേഹത്തിൻ്റെ തലയിലാകും എന്നാണ് പറഞ്ഞത്. ചികിത്സയ്ക്കായി 27 ലക്ഷം രൂപ അടിപ്പിച്ചു. അതിൽനിന്നും കുറച്ചു ട്രീറ്റ്മെൻറിനായുള്ളൂ. പിന്നെ കുറെ പണം അയാൾക്ക് ദൂർ,,ത്തടിച്ചു. ബാക്കി അയാളുടെ അമ്മയുടെ പേരിൽ വീട് എടുത്തു. 50,000 രൂപയെങ്കിലും അക്കൗണ്ട് ബാക്കി വെക്കാൻ പറഞ്ഞിട്ട് അതും കെട്ടില്ല. ഒന്നിനും എൻ്റെ കൈയിൽ തെളിവില്ല. ഞാൻ കേസ് കൊടുത്താൽ അദ്ദേഹത്തിൻ്റെ പേരിൽ വീടാണെങ്കിൽ അത് നഷ്ടപ്പെടുമെന്ന് അറിഞ്ഞ് നല്ലപോലെ അറിഞ്ഞു കളിച്ച് എന്നെ വിഡ്ഢി,യാ,ക്കി. ചികിത്സകഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയം വേലക്കാരിയെ പോലെ ആയിരുന്നു.

അയാളുടെ അമ്മയും സഹോദരിയും ജോലിക്ക് പോകും. സഹോദരിയുടെ കുട്ടികളെ കൂടി ഞാൻ നോക്കണം. അതിനൊക്കെ പുറമേ ധനേഷ് മ,ദ്യ,പി,ച്ച് വന്ന് അ,ടി,യും ച,വി,ട്ടും വേറെ. എൻ്റെ ഒരു ചെയ്നും, 50,000 രൂപയും അദ്ദേഹത്തിൻ്റെ അമ്മ പ,റ്റി,ച്ചെടുത്തു. അദ്ദേഹത്തിൻ്റെ മാമിയുടെ അടുത്ത് ഒരു ചിട്ടിക്ക് ചേർന്ന അറുപത്തി അയ്യായിരം രൂപയും തന്നില്ല. ഇങ്ങനെ ഉ,പ,ദ്ര,വി,ച്ചാ,ൽ എന്താ ചെയ്യുക. ധനേഷേട്ടൻ്റെയും ഫാമിലിയുടെയും മുൻപിൽ…

Share this on...