കോഴിക്കോട് കൊടുവള്ളിയിൽ അമ്മയും മകനും തൂ,ങ്ങി ,മ,രി,ച്ചു.കൊടുവള്ളി നെല്ലോറമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി എന്ന 52 വയസുകാരി മകൻ അജിത് കുമാർ എന്ന 32 വയസുകാരനുമാണ് വീടിന്റെ സമീപത്തെ ടവറിനു മുകളിൽ തൂ,ങ്ങി,യ നി,ല,യി,ൽ കണ്ടത്.ഞായർ രാവിലെ ദേവിക്ക് ചികിത്സക്ക് ആയി കോഴിക്കോട് ഉള്ള ഒരു വൈദ്യരുടെ അടുത്തേക്ക് പോയിരുന്നു.കാ,ല് മു,റി,ച്ചു മാറ്റണം എന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ജീവിക്കുന്നില്ല എന്നും ആ,ത്മ,ഹ,ത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ചു അറിയിച്ചിരുന്നു.രാത്രി വൈകിയും ഇവർ വീട്ടിൽ എത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി.
നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പുലർച്ചെ മൂന്നര മണിക്ക് ഇരുവരെയും ടവറിനു മുകളിൽ തൂ,ങ്ങി,യ നിലയിൽ കണ്ടത്.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മകൻ ആയ അജിത് കുമാർ അവിവാഹിതനാണ്.ഏവരെയും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വന്നത്.വൈദ്യർ കാ,ല്, മു,റി,ച്ചു മാറ്റണം എന്ന് പറഞ്ഞതിന്റെ പേരിൽ അമ്മയും മകനും ആ,ത്മ,ഹത്യ ചെയ്തു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ആണ് നാട്ടുകാർ പറയുന്നത്.ഒരാൾ അങ്ങനെ പറഞ്ഞു എന്ന് കരുതി എന്തിനാണ് തിടുക്കത്തിൽ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ അവർ എത്തിപ്പെട്ടത്.മാത്രമല്ല മറ്റു ആശുപത്രികൾ ഉണ്ടായിരുന്നല്ലോ അവിടെ ഒന്നും പോകാതെ ഇത്തരത്തിൽ ഒരു തീരുമാനം എന്തിനാണ് എടുത്തത് എന്നതും ദുരൂഹത ഉണർത്തുന്നു.