വ്ളോഗർ റിഫയുടേത് തൂ.ങ്ങി. .മ.ര.ണ.മെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കണ്ടെത്തിയ പാട് തൂ.ങ്ങി.മ.ര.ണം സ്ഥിരീകരിക്കുന്നുവെന്നും, മറ്റു ദു.രൂ.ഹ.തകൾ ഒന്നും തന്നെ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കി. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃ.ത.ദേ.ഹം. പുറത്തെടുത്ത് പോ.സ്റ്റു.മോ.ർ.ട്ടം നടത്തിയത്. വ്ളോഗറും ആൽബം താരവുമായ റിഫാമെഹ്നുവിൻ്റെ മ.ര.ണ.ത്തിൽ ദുരൂ.ഹ.തകളുടെ ചുരുളഴിക്കാൻ ശാസ്ത്രീയ പരിശോധനകൾക്ക് കഴിയും എന്നാണ് പോലീസിൻ്റെ കണക്കുകൂട്ടൽ. റിഫ മെഹ്നു വിൻ്റെ മൃ.ത.ദേ.ഹം. പോ.സ്റ്റ്മോ.ർ.ട്ടം നടപടികൾക്ക് ശേഷം വീണ്ടും ഖബറടക്കിയിരുന്നു. ജുമാമസ്ജിദ് ഖബർസ്ഥാനിൽ നിന്ന് കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലാണ് മൃ.ത.ദേ.ഹം പുറത്തെടുത്തത്.
താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃ.ത.ദേ.ഹം. വീണ്ടും പാവന്നൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കുകയായിരുന്നു.എംബാൻ ചെയ്തതിനാൽ മൃ.ത.ദേ.ഹം. അഴുകിയിരുന്നില്ല .മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജഫലയിലെ താമസ സ്ഥലത്ത് തൂ.ങ്ങി.മ.രി.ച്ച.നിലയിൽ കണ്ടെത്തിയത്.റിഫയുടെ ഭർത്താവ് മെഹ്നാസിൻ്റെയും സഹോദരൻ്റയും ആവശ്യപ്രകാരം മൃ.ത.ദേ.ഹം. പോ.സ്റ്റ്മോ.ർ.ട്ടം നടത്താതെ നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീടാണ് മ.ര.ണ.ത്തി.ൽ .ദു.രൂ.ഹ.ത ആരോപിച്ച് റിഫയുടെ മാതാപിതാക്കളും ബന്ധുക്കളും പരാതി നൽകിയത്.
ദു.രൂ.ഹ. സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ളോഗറും ആൽബം താരവുമായ റിഫമെഹ്നുവിൻ്റെ മ.ര.ണ.ത്തിൽ മുൻകൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിഫയുടെ ഭർത്താവ് മെഹ്നാസിൻ്റെ ജാമ്യപേക്ഷ മെയ് 20ന് കോടതി പരിഗണിക്കും.മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് പോലീസ് അറിയിച്ചു. മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട് .
ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവള അധികൃതർക്ക് വിവരം നൽകിയതായി പോലീസ് പറഞ്ഞു. മെഹ്നാസിൻ്റെ പീ.ഡ.ന.മാണ് മ.ര.ണ.ത്തി.ന് കാരണമെന്ന് കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് മൃ.ത.ദേ.ഹം. പുറത്തെടുത്ത് പോ.സ്റ്റു.മോ.ർ.ട്ടം ചെയ്തിരുന്നു. പരിശോധനയിൽ റിഫയുടെ കഴുത്തിനുചുറ്റും ചില പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ പോ.സ്റ്റ്മോ.ർ.ട്ടം റിപ്പോർട്ടിൽ മറ്റു ദു.രൂ.ഹ.ത.കൾ ഒന്നും തന്നെ ഇല്ല എന്നും തൂ.ങ്ങി.മ.ര.ണം തന്നെയാണ് ആണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. എങ്കിലും റിഫ എന്തിന് ആ.ത്മ.ഹ.ത്യ ചെയ്തു എന്ന ചോദ്യം ഉയർന്നു തന്നെ നിൽക്കുകയാണ്.
All rights resevred News Lovers.