കാമുകിയെ കൊ.ന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്ര.തി പിടിയിൽ. മുംബൈയിൽ നഴ്സായിരുന്ന മേഘയാണ് കൊ.ല്ല.പ്പെ.ട്ടത്. പ്രതി ഹാർദ്ദിക് ഷായെ പാൽക്കറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ റയിൽവേ പോലീസ് പിടികൂടി. കൊ.ല്ല.പ്പെ.ട്ട മേഘ മലയാളിയാണെന്ന് പോലീസ് വ്യക്തമാക്കി. മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടിൽ വച്ചാണ് കൊ.ല.പാ.ത.കം. ശ്വാസം മുട്ടിച്ച് കൊ.ല.പ്പെ.ടു.ത്തി.യ ശേഷം കട്ടിലിനടിയിൽ മൃ.ത.ദേ.ഹം. ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 37കാരിയായ മേഘയും 27 കാരൻ ഹാർദിക്കും കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. പിന്നാലെ ഇരുവരും ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ആറുമാസമായി ഒന്നിച്ചായിരുന്നു താമസം.
ഇതോടെ ഇവർക്കിടയിൽ പ്രശ്നങ്ങൾക്കു തുടക്കമായി. ഒരു മാസം മുൻപാണ് ഇവർ വാടകവീട്ടിലേക്ക് മാറിയത്. ഇവരുടെ പതിവ് വഴക്കിനെ കുറിച്ച് അയൽവാസികളും പരാതിപ്പെട്ടതായി പോലീസ് പറഞ്ഞു. ഹാർദ്ദിക്കിന് ജോലി ഉണ്ടായിരുന്നില്ല. ജോലിക്കാരി ആയിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്. ഇതേ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കിടുന്നത്. അത്തരത്തിൽ ഉണ്ടായ ഒരു വഴക്കാണ് കൊ.ല.പാ.ത.ക.ത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.മേഘയെ കൊ.ല.പ്പെ.ടു.ത്തിയ ശേഷം മൃ.ത.ദേ.ഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയിൽ ഹാർദ്ദിക് ഒളിപ്പിക്കുകയായിരുന്നു.
പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപരണങ്ങളും മറ്റും വിറ്റ ശേഷം ഈ പണവുമായി ഇയാൾ കടന്നു. പോലീസ് തിരച്ചിലിൽ ഇയാൾ ട്രെയിനിൽ പാൽക്കറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നത് എന്ന് മനസ്സിലായതോടെ റെയിൽവേ പോലീസിൽ വിവരമറിയിച്ചു പിടികൂടുകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണ് എന്ന വിവരത്തെ തുടർന്ന് പോലീസ് ഇയാളുടെ ലൊക്കേഷൻ പിന്തുടരുകയും മധ്യപ്രദേശിലെ നക്വയിൽ നിന്നു ഇയാളെ അ.റ.സ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പോവുകയാണ് എന്ന് പോലീസ് പറഞ്ഞു.
മലാളിൽ നിന്നുള്ള വജ്ര വ്യാപാരിയുടെ മകനാണ് ഹാർദ്ദിക്. തൊഴിൽ രഹിതനായ ഹാർദ്ദിക് പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 40 ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് കുടുംബവുമായുള്ള ബന്ധം വഷളായി. തിങ്കളാഴ്ച കെട്ടിടത്തിലെ താമസക്കാർ മുറിയിൽ നിന്നും ദു.ർ.ഗ.ന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മ.ര.ണ. വിവരമറിയിച്ച് സഹോദരിക്ക് ശ്യാം സന്ദേശമയച്ചതായും പോലീസ് പറഞ്ഞു.
All rights resevred News Lvoers.