പിഞ്ചു കുഞ്ഞിനെ കരഞ്ഞു വിളിച്ചിട്ടും മുണ്ടിൽ കെട്ടിത്തൂക്കി അമ്മയും ആത്മഹത്യ ചെയ്തു.

in News 95 views

വീണ്ടും നമ്മുടെ നടുക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ഇത് കേരളത്തിലാണ് നടന്നത് എന്ന് പറഞ്ഞാൽ പോലും മലയാളികൾക്കും വിശ്വസിക്കാനാകില്ല. മലയാളികളിൽ ഒരു പറ്റം നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ തന്നെ കണ്ണീരിലാഴ്ത്തിയ ഒരു വാർത്ത. ഒരു ദുഃഖ വാർത്ത. എങ്ങനെ സമാധാനിക്കണമെന്നോ, സമാധാനിപ്പിക്കണമെന്നോ അറിയാതെ നിൽക്കുന്ന ഒരു മ.ര.ണ. വാർത്ത. ചെറുനൂയിലെ അമ്മയെയും കുഞ്ഞിനെയും ഭർത്തൃ ഗൃഹത്തിൽ മ.രി.ച്ച.നി.ലയിൽ കണ്ടെത്തി. കല്ലുമല കുന്നിന്മേൽ കോണം എസ്എസ്എസ് നിവാസിൽ ശരണ്യ, രണ്ടര വയസ്സുള്ള മകൾ നക്ഷത്ര. എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂ.ങ്ങി.മ.രി.ച്ച.നി.ല.യി.ൽ കണ്ടെത്തിയത്. താങ്ങാനാവാത്ത വേദനയിലാണ് ബന്ധുക്കളും നാട്ടുകാരും ഇത് കണ്ടുനിൽക്കുന്നത്. വർക്കല സ്വദേശികളൊക്കെ തന്നെ നെഞ്ചിലാഴ്ത്തിയ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അല്ലെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വർക്കല ഭാഗത്തുകൂടി നടക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മളെ കണ്ണീരിൽ അണിയിക്കുകയാണ്. അത് തികച്ചും ദുഃഖകരമായ ഒരു കാര്യം തന്നെ. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വിവരം പുറത്തറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവർ ആയ സുജിത്താണ് ശരണ്യയുടെ ഭർത്താവ്. വാമനപുരം പേരുകുളം സ്വദേശിനിയാണ് ശരണ്യ.ശരണ്യയുടെ മാതാവ് മ.രി.ച്ചി.ട്ട്. 18 വർഷമായി. മാതൃ മാതാവ് ഭാസുരയുടെ സംരക്ഷണത്തിലായിരുന്നു ശരണ്യ കുഞ്ഞിലെ മുതൽ വളർന്നത് വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. സ്ഥിരമായി മ.ദ്യ.പി.ച്ച്. വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. അതായത് ഭർത്താവ് ബസ്റ്റ് പണി കഴിഞ്ഞ് വീട്ടിലേക്ക് മ.ദ്യ.പി.ച്ച് വരും. സ്ഥിരം വന്ന് അത് ശരണ്യയുടെ ദേഹത്താണ് തീർക്കുന്നത്.

ശരണ്യയെ അടിക്കുകയും, പിടിക്കുകയും ഒക്കെ ചെയ്ത് അവളെ കൊണ്ട് നിലവിളിപ്പിക്കുന്ന ഒരറ്റം വരെ എപ്പോഴും സുജിത്ത് കൊണ്ട് എത്തിക്കാറുണ്ട്.സുജിത്തിൻ്റെ അത്തരത്തിലുള്ള സ്വഭാവത്തെക്കുറിച്ച് ആണ് ഇപ്പോൾ നാട്ടുകാർ തന്നെ എടുത്തു പറയുന്നത്. അത് എന്നും ഒരു സ്ഥിര സംഭവമായിരുന്നു എന്ന് നാട്ടുകാർ എടുത്തു പറയുന്നു. എന്നും ഇത്തരത്തിൽ മ.ദ്യ.പി.ച്ച്. വന്ന് ഭാര്യയെ അടിക്കുന്ന ഒരു ഭർത്താവ് തന്നെയായിരുന്നു സുജിത്തെന്നും, അത് എല്ലാം സഹിച്ചുകൊണ്ട് രണ്ടരവയസ്സുകാരിയെയും കൊണ്ടുപോവുകയായിരുന്നു ശരണ്യ. എന്നുമാണ് നാട്ടുകാരുടെ മൊഴി. സംഭവ ദിവസം ഉച്ചയോടെ ശരണ്യയും സുജിത്തുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മ.ദ്യ.പി.ച്ച്. .സുജിത്ത് വഴക്കിട്ട ശേഷം ഇറങ്ങിപ്പോയിരുന്നു. വൈകുന്നേരം അഞ്ചരയോടെ തിരികെയെത്തിയപ്പോൾ വീട് പൂട്ടി കിടക്കുകയായിരുന്നു.

സുജിത്ത് ചവിട്ടിപ്പൊളിച്ചു അകത്തു കയറിയപ്പോൾ ഭാര്യയുംകുഞ്ഞും വെള്ളമുണ്ടയിൽ ഉത്തരത്തിൽ തൂ.ങ്ങി. .നി.ൽ.ക്കു.ന്ന.താണ് കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഓടെയാണ് വർക്കല താസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായത്. ഇരുവരുടെയും മൃ.ത.ദേ.ഹം. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്‌ ക.ഴു.ത്തി.ൽ. കു.രു.ക്കി.ട്ട. ശേഷം ശരണ്യ ആ.ത്മ.ഹ.ത്യ. ചെയ്തതാകാം എന്ന് പോലീസിൻ്റെ പ്രാഥമികവിവരം. ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇപ്പോൾ എന്തായാലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ വാർത്ത പുറത്തുവരികയാണ്.
All rights resevred News Lovers.

Share this on...