കുറച്ചു സമയം മുൻപേ ആണ് നമ്മുടെ മലയാളക്കരയെ അല്ലെങ്കിൽ കേരളക്കരയെ മുഴുവൻ വേദനയിൽ ആഴ്ത്തി കെപിഎസ് സി ലളിത എന്ന അഭിനേത്രി വി,ട വാങ്ങിയിരിക്കുന്നത്. കെപിഎസ് സി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയിൽ 75 വയസ്സിലായിരുന്നു താരം നമ്മളെ എല്ലാവരെയും വിട്ട് വി,ട പിരിയുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ താരത്തിൻ്റെ നഷ്ടത്തെക്കുറിച്ച് തുറന്നുപറയുന്ന സഹതാരങ്ങൾ നിരവധിയാണ്. ഒപ്പം താരത്തിൻ്റെ പഴയ അഭിമുഖങ്ങളും അതുപോലെതന്നെ താരത്തിൻ്റെ വാക്കുകളും ഒക്കെ തന്നെ ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്ന ഒരു സാഹചര്യമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ദിലീപ് തനിക്ക് തൻ്റെ മകനെ പോലെ ആയിരുന്നു എന്ന് കെപിഎസ് സി ലളിത മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമായി വരുന്നത്. മുൻപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് തനിക്ക് ചെയ്തു തന്ന സഹായത്തെ കുറിച്ചുമൊക്കെ നടി തുറന്നുപറഞ്ഞത്.
കെപിഎസ് സി ലളിതയുടെ വാക്കുകൾ ഇങ്ങനെയാണ്. മകനെപ്പോലെയാണ് ദിലീപ് എനിക്ക്. എല്ലാ കാര്യങ്ങളും ഇങ്ങോട്ടും പറയാറുണ്ട്. എൻ്റെ മനസ്സ് വിഷമിച്ചാൽ ഓടിയെത്തുന്നവരിൽ ഒരാളാണ് ദിലീപ്. എൻ്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ദിലീപിൻ്റെ കോൾ എത്തും. കാര്യങ്ങൾ തിരക്കും. ആവശ്യങ്ങളറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും കെപിഎസ് സി ലളിത പറയുന്നു. മകളുടെ കല്യാണ നിശ്ചയത്തിന് സഹായിച്ച അതിനെക്കുറിച്ചുള്ള അടിയൻ ആഭിമുഖ്യത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. മകളുടെ കല്യാണ നിശ്ചയത്തിന് സഹായിച്ചതിനെ കുറിച്ചും നടി അന്ന് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. മകളുടെ കല്യാണ നിശ്ചയത്തിൻ്റെ സമയത്തും ദിലീപ് അന്ന് സഹായിച്ചിരുന്നു. ഒരു രൂപ പോലും ഇല്ലാതെ വിഷമിക്കുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്.
അതേ കുറിച്ച് എന്നോട് ചോദിച്ചിട്ട് പോലുമില്ല. കല്യാണത്തിൻ്റെ സമയത്തും അങ്ങനെ തന്നെയായിരുന്നു. പൈസയുമായി ഒരാൾ വീട്ടിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കാശിനെ കുറിച്ച് എന്നോട് ചോദിച്ചിട്ടുമില്ല. ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും പിന്നീട് കെപിഎസ് സി ലളിത തന്നെ തുറന്നു പറഞ്ഞിരുന്നു. കാവ്യയെ ദിലീപിന് ഇഷ്ടമാണ് എന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഭയങ്കര പൊട്ടി ആണെന്നും, അവളൊരു പാവമാണ് എന്നുമൊക്കെ ദിലീപ് എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാൽ അത് ഞങ്ങൾ ആരും തന്നെ അത്രയധികം സീരിയസായി എടുത്തിരുന്നില്ല.
പിന്നീട് അവർ വിവാഹം കഴിച്ചപ്പോഴും അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചിട്ടില്ല. കാരണം അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും മുൻപ് കെപിഎസ് സി ലളിത പറഞ്ഞിരുന്നു. പലപ്പോഴും കെപിഎസ് സി ലളിത ദിലീപിനെ സ്വന്തം മകനെ പോലെ കാണുന്ന കാര്യം പല വേദികളിലും പറഞ്ഞിരുന്നു.അത്രയ്ക്ക് അടുപ്പം തന്നെയായിരുന്നു ദിലീപും കെപിഎസ് സി ലളിതയും തമ്മിൽ. ഇപ്പോൾ കെപിഎസ് സി ലളിതയ്ക്ക് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായപ്പോൾ ഒരുപക്ഷേ ദിലീപ് അടുത്ത ഉണ്ടാകണം അല്ലെങ്കിൽ ദിലീപ് ഓടി എത്തണമെന്ന് കെപിഎസ് സി ലളിതയുടെ ആത്മാവും ആഗ്രഹിക്കുന്നുണ്ടായിരിക്കും.