പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ത്ഥി… അവധി കഴിഞ്ഞ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്ച്ച.. ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകര്‍ന്ന് അമ്മ… തേങ്ങലടക്കാനാവാതെ ജന്മനാട്

in News 38 views

ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജ് നാട്ടിൽ സജീവ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ല. കുടുംബപരമായും അടുത്ത രാഷ്ട്രീയ പ്രവർത്തന പരിചയം ഒന്നും ഇല്ലാത്തതാണ് ധീരജിൻ്റെ കുടുംബം. ക്യാംപസിൽ മകൻ എസ്എഫ്ഐ രാഷ്ട്രീയത്തിൽ സജീവമായിരുന്നുവെന്നത് വീട്ടുകാർക്ക് കൃത്യമായി ആറ്റവുണ്ടായിരുന്നില്ല. പിതാവ് രാജേന്ദ്രനോ കുടുംബത്തിനോ രാഷ്ട്രീയ പശ്ചാത്തലം ഒന്നും തന്നെ ഇല്ല.
ധീരജ് നാട്ടിൽ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിട്ടുമില്ല.
ധീരജ് കൊ,ല,ക്ക,ത്തി,ക്ക് ഇ,ര,യാ,കു,മ്പോ,ൾ മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു.

തളിപ്പറമ്പ് ആയുർവേദ ആശുപത്രിയിൽ നഴ്സാണ് പുഷ്പകല. ധീരജ് കൊ,ല്ല,പ്പെ,ട്ട,ത് സഹപ്രവർത്തകർ അറിഞ്ഞു എങ്കിലും മകൻ ദാ,രു,ണ,മാ,യി കൊ,ല്ല,പ്പെ,ട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷമാണ് മകൻ നഷ്ടമായ വിവരം അമ്മ അറിഞ്ഞത്. ആ അമ്മയുടെ വി,ലാ,പം ആരുടേയും മനം ത,ക,രു,ന്ന രീതിയിലായിരുന്നു.

ധീരജിൻ്റെ പിതാവ് എൽഐസി ഏജൻറായ രാജേന്ദ്രൻ തിരുവന്തപുരം പാലോട് സ്വദേശിയാണ്. രാജേന്ദ്രൻ- പുഷ്പകല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാൾ ആണ് ധീരജ. സർ സയ്യിദ് ഇൻസ്റ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർത്ഥി അദ്വൈത് ആണ് സഹോദരൻ. നേരത്തെ താലോളങ്ങരയിൽവാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ് തൃച്ചംബരം യു പി സ്കൂളിന് സമീപം അദ്വൈതം എന്ന പുതിയ വീട് വെച്ച് താമസം മാറിയത് രണ്ടു വർഷം മുൻപാണ്. പഠനത്തിൽ മിടുക്കനായിരുന്ന ധീരജ് നാട്ടുകാർക്കും അയൽവാസികൾക്കും എല്ലാം പ്രിയങ്കരനായിരുന്നു.

ധീരജിൻ്റ കൊ,ല,പാ,ത,ക വാർത്തയിൽ വി,റ,ങ്ങ,ലിച്ചുനിൽക്കുകയാണ് ഇപ്പോൾ ജന്മനാട്. ക്യാമ്പസിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് എത്തിയ ധീരജ് ഞായറാഴ്ചയാണ് ക്യാമ്പസിലേക്ക് മടങ്ങിയത്.ഇനി ധീരജ് മ,ട,ങ്ങിവരില്ലെന്ന അറിവ് കുടുംബത്തെയും ശരിക്കും ത,ക,ർ,ത്തു കളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം കോളേജ് തെരഞ്ഞെടുപ്പുമായി ഇവിടെ എസ്എഫ്ഐ, കെഎസ്‌യു വിദ്യാർത്ഥി സം,ഘ,ർ,ഷ,മു,ണ്ടാ,യി,രു,ന്നു. കോളേജിന് സമീപം ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ചായിരുന്നു ആ,ക്ര,മ,ണം എല്ലാംതന്നെ അരങ്ങേറിയത്. ജില്ലാ പഞ്ചായത്തിലേക്ക് പോവുകയായിരുന്ന, പഞ്ചായത്തംഗം സി പി ഐ എം നേതാവുമായ സത്യൻ വിദ്യാർത്ഥികൾ ആ,ക്ര,മി,ക്ക,പ്പെ,ട്ട സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. അദ്ദേഹമാണ് വാഹനത്തിൽ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമദ്ധ്യേ ആയിരുന്നു ധീരജ് മ,ര,ണ,ത്തി,ന് കീഴടങ്ങിയത്.പുറമെ നിന്നും എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് കൊ,ല,പാ,ത,കം നടത്തിയതെന്ന് സിപിഎം, എസ്എഫ്ഐ സംഘടനകൾ ആ,രോ,പ,ണം ഉയർത്തുകയും ചെയ്യുന്നുണ്ട്. മൃ,ത,ദേ,ഹം പോ,സ്റ്റ്മോ,ർ,ട്ട,ത്തി,നുശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുവരും. തളിപ്പറമ്പ് തൃഛംബരത്തിന് അടുത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പാലക്കുളങ്ങരയിലാണ് ധീരജിൻ്റെ വീട്. ധീരജിൻ്റെ വേ,ർ,പാടി,ൽ ഒരു നാട് ആകെ കണ്ണീരിൽ ആഴ്ന്നിരിക്കുകയാണ്. ധീരജിൻ്റെ വേ,ർ,പാ,ട് ഉൾക്കൊള്ളാനാകാതെ കുടുംബവും ഇപ്പോൾ നിൽക്കുകയാണ്.

Share this on...