ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സഹോദരൻ. ബാംഗ്ലൂരിലാണ് സംഭവം നടന്നത്.

in News 36 views

ബാംഗ്ലൂരുവിലെ മലയാളി മാധ്യമ പ്രവർത്തകയും റോയിറ്റോസിൻ്റെ സബ് എഡിറ്ററുമായിരുന്ന ശ്രുതിനാരായണൻ്റെ മ.ര.ണ.ത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ നിഷാന്ത് രംഗത്ത്. ഭർത്താവിൻ്റെ പീ.ഡ.നം. മൂ.ല.മാണ് ശ്രുതി മ.രി.ച്ച.തെ.ന്ന് സഹോദരൻ വ്യക്തമാക്കി. തളിപ്പറമ്പ് സ്വദേശി അനീഷ് കോടയാടിന് എതിരെയാണ് യുവതിയുടെ കുടുംബം ഗു.രു.ത.ര. ആ.രോ.പ.ണം ഉന്നയിക്കുന്നത്. വിവാഹ ശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാ.രീ.രി.ക മാ.ന.സി.ക പീ.ഡ.ന.ത്തിന് ഇ.ര.യാ.ക്കി.യെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴും ശ്രുതി യോട് പണം ആവശ്യപ്പെടുമായിരുന്നു. നേരത്തെ ത.ർ.ക്ക.മുണ്ടായപ്പോൾ അനീഷ് മുഖത്ത് ത.ല.യ.ണ വച്ച് അമർത്തിയതായി ശ്രുതി പറഞ്ഞതായി സഹോദരൻ നിഷാന്ത് പറഞ്ഞു. തലയണ അ.മ.ർ.ത്തി. കൊ.ല്ലാ.ൻ. ശ്രമിച്ചു.

ദേഹമാസകലം കടിച്ച് പരിക്കേൽപ്പിച്ചതായി ശ്രുതി പറഞ്ഞിരുന്നുവെന്നും സഹോദരൻ പറയുന്നത്. ബാംഗ്ലൂരുവു നള്ളരഹളളി മെ ഫയറിലെ അപ്പാർട്ട്മെൻറിലായിരുന്നു ശ്രുതിയും ഭർത്താവും താമസിച്ചിരുന്നത്.ശ്രുതിയെ മ.രി.ച്ച. നിലയിൽ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത് ചുഴലിയിലെ വീട്ടിലായിരുന്നു ഭർത്താവ് അനീഷ്. സംഭവത്തിൽ ദു.രൂ.ഹ.ത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേ.ഷ.നി.ൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മ.ര.ണ.ത്തിന് ബംഗളൂരു പൊലീസ് കേ.സെ.ടുത്ത് അന്വേഷണം തുടങ്ങി.

നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മ.രി.ച്ച.നിലയിൽ കണ്ടെത്തിയത്. ബാംഗ്ലൂരിൽ എഞ്ചിനീയറായ സഹോദരൻ നിഷാദ് അപ്പാർട്ട്മെൻറിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.ഇതേ തുടർന്ന് എത്തിയപ്പോഴാണ് ശ്രുതിയെ തൂ.ങ്ങി.മ.രി.ച്ച.നിലയിൽ കണ്ടത്. നാലുവർഷം മുൻപാണ് ശ്രുതിയും അനീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസർകോട് വിദ്യാനഗർ സ്വദേശിനിയായ എൻ ശ്രുതി ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ആ.ത്മ.ഹ.ത്യ ചെയ്തത്.റോയിറ്റേഴ്സിൽ പേജ് എഡിറ്ററായിരുന്നു ശ്രുതി.
All rights reserved News Lovers.

Share this on...