കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീ.ധ.ന. പീ.ഢ.ന.ത്തെ തുടർന്ന് ആ.ത്മ.ഹ.ത്യ. ചെയ്ത കേസിൽ കിരൺകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മെയ് 23 ന് വന്ന വിധിയിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ പത്തുവർഷം കഠിനതടവ അനുഭവിക്കണമെന്നും, പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണം എന്നുമായിരുന്നു വിചാരണ കോടതി ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ ഉണ്ടായിരുന്നു.
വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് തന്നെ ശി.ക്ഷി.ച്ചത് എന്നാണ് കിരണിൻ്റെ ഇപ്പോഴത്തെ വാദം. കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജി പിന്നീടു പരിഗണിക്കാനായി മാറ്റി. ഭ.ർ.ത്തൃ. .പീ.ഡ.ന.ത്തെ തുടർന്നാണ് വിസ്മയ 2021 ജൂണിൽ ഭർത്തൃവീട്ടിൽ തൂ.ങ്ങി.മ.രി.ച്ച.ത്. ഭർത്താവിൻ്റെ പീ.ഡ.നം കാരണമാണ് വിസ്മയ ആ.ത്മ.ഹ.ത്യ.ചെ.യ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.
All rights reserved News Lovers.