കുമരകത്ത് വിജനമായ സ്ഥലത്ത് പോയ കമിതാക്കള്‍.. പിന്നെ സംഭവിച്ചതിങ്ങനെ.. പെണ്‍കുട്ടിയുടെ മൊഴി പുറത്ത്..

in News 46 views

കഴിഞ്ഞ ദിവസമാണ് കുമരകം കാരെ ഞെട്ടിച്ച സംഭവമുണ്ടായത്. ചീപ്പുകളിൽ ഇറിഗേഷൻ വകുപ്പിൻ്റെ കാടുകയറി കിടന്ന സ്ഥലത്ത് വച്ച് 19കാരനെ ജീ,വ,നൊ,ടു,ക്കി,യ നി,ലയി,ൽ കണ്ടെത്തി .ഗോപി എഴുതിയത് എന്ന് കരുതുന്ന ആ,ത്മ,ഹ,ത്യാ,ക്കു,റി,പ്പും സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി. എന്നാൽ ഇയാൾക്കൊപ്പം ഇവിടേക്ക് വന്ന കാമുകിയെ കാണാനുണ്ടായിരുന്നില്ല. ഇപ്പോഴിതാ കാമുകിയെ സമീപത്തെ പൊന്തൽ കാട്ടിൽനിന്നും കണ്ടെത്തിയിരിക്കുകയാണ്. സംഭവിച്ചതെന്താണെന്ന് പെൺകുട്ടിയുടെ മൊഴിയും പുറത്തുവന്നു. പെൺകുട്ടിയെ ഇന്നലെ രാവിലെയാണ് സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കണ്ടെത്തിയത്.ഭയന്നോടിയ താൻ ബോ,ധ,ര,ഹി,ത,യാ,യി കുറ്റിക്കാട്ടിൽ വീ,ണു പോയതാണെന്ന് പെൺകുട്ടി മൊഴി നൽകി.

ചീപ്പുങ്കൽമാലിക്കായൽ ഭാഗത്ത് പകൽ പോലും ആളുകൾ അധികം പോകാൻ മടിക്കുന്ന സ്ഥലത്താണ് പെൺകുട്ടി രാത്രി ഒറ്റയ്ക്ക് കഴിഞ്ഞത്. രാവിലെ പാടത്ത് പോത്തിനെ കെട്ടാൻ എത്തിയ മാലിക്കായൽ സ്വദേശി വിനോദ് ആണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ പൂർണ രൂപം ഇങ്ങനെയാണ്.’ തനിക്ക് നേഴ്സിങ് പഠനത്തിന് ചേരാൻ ബാംഗ്ലൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എ,തി,ർ,ത്തു. പോകരുതെന്ന് പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി.

മൊബൈൽഫോൺ ടെക്നീഷ്യൻ ആണ് ഗോപി. കാമുകിയായ പെൺകുട്ടിയും ഗോപിയും ഇവിടെ എത്താറുണ്ടായിരുന്നു. ബംഗളൂരുവിലേക്ക് പോകരുതെന്ന് വീണ്ടും പറഞ്ഞു. പോകും എന്ന് ഞാൻ പറഞ്ഞു. ഉടനെ ആ,ത്മ,ഹ,ത്യാ കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിലണിഞ്ഞ്ചാ,ടാൻ പോയി. ഗോപി ആദ്യം പിന്തിരിപ്പിച്ചു ബഹളം വച്ചെങ്കിലും ആരും വന്നില്ല. വിവരമറിയിക്കാൻ പുറത്തേക്കോടി തിരികെ വന്നപ്പോൾ ഗോപി ക,യ,റി,ൽ തൂ,ങ്ങി കി,ട,ക്കു,ന്ന,ത് കണ്ടു. ഇതുകണ്ട് ഭയന്ന് പോയി.

എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടിൽ വീണു. ബോ,ധം,കെ,ട്ടു,വീണു. രാത്രി പാതി ബോ,ധം തെളിഞ്ഞു. പെൺകുട്ടി പൊലീസിനോടു വിവരിച്ചു. സംഭവദിവസം പോലീസും നാട്ടുകാരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. പോലീസ് നാ,യ മണം പിടിച്ചു പെൺകുട്ടി കിടന്ന ഭാഗത്ത് എത്തിയിരുന്നു. വെള്ളം നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരും ശ്രദ്ധിച്ചില്ല. അതേസമയം കാമുകൻ്റെ വി,യോ,ഗം നേരിൽ കണ്ടതിൻ്റെ മാ,ന,സി,കപ്രശ്നങ്ങളോ പ,രി,ഭ്രമ,ങ്ങ,ളോ പെൺകുട്ടിക്കില്ലെന്ന് പോലീസ് അറിയിച്ചു.

Share this on...