നടൻ ദിലീപ് ഉൾപ്പടെ നടിയെ ആക്രമിച്ച കേസിൽ തുടർന്ന്യോഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിച്ചു. ഈ സാഹചര്യത്തിൽ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കും അന്ന്യോഷണത്തിന് കൂടുതൽ സമയം ആവിശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്യോഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി ആവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ചിൻറെ നിലപാട്. കേസുമായി ബന്ധപെട്ട് അണിയറയിൽ വലിയ ചർച്ചയാണ് നടക്കുന്നത് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പല പരാമർശങ്ങളും നടത്തിയിരുന്നു.അതിൽ മലയാളി സ്ത്രീത്വത്തിൻറെ മുഖമാണ് കാവ്യാമാധവൻ എന്നാണ് രാഹുൽ ഈശ്വറിൻറെ പരാമർശം. ഇതിനു മറുപടിയുമായി ബാലചന്ദ്രകുമാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്
ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചറിഞ്ഞു ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കേറി ഇരുന്നു എന്നിട്ട് ഇവളാണോ മലയാളി മങ്ക എന്നുള്ള ചോദ്യമാണ് ഇപ്പോൾ കാവ്യാമാധവനെതിരെയും രാഹുൽ ഈശ്വറിൻറെ സ്റ്റേറ്റ് മെന്റിന് എതിരെയും ബാലചന്ദ്ര കുമാറിൻറെ മറുപടി.ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാക്കുകളും ബാലചന്ദ്ര കുമാറിൻറെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാക്കുകളും ബാലചന്ദ്ര കുമാറിൻറെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ എത്തെടുത്തിരിക്കുകയാണ് മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് പറഞ്ഞത് കേട്ട് അത്ഭുതം തോന്നുന്നു അവർ നേരെത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചറിഞ്ഞു സ്വസ്ഥമായി ജീവിച്ച ഒരു ഒരു കുടുംബത്തിലെ പെൺകുട്ടിയെ റീപ്ലേസ് ചെയ്ത അവിടെ കേറിയിരുന്നു.
എന്നിട്ടും രാഹുൽ ഈശ്വർ കാവ്യാത്മകമായി പറയുന്നു അവർ മലയാളി സ്ത്രീത്വത്തിൻറെ മാതൃകയാണെന്ന് ബൈജു പൗലോസ് രേഖ ചോർത്തി എന്ന് രാഹുൽ ഈശ്വർ എല്ലാ ചർച്ചകളിലും പറയുന്നു ഇവിടുത്തെ പ്രശ്നം കോടതിയിൽ രേഖ ചോർന്നു എന്നാണ് അത് ബൈജു പൗലോസ്എങ്ങനെയാണ് ചോർത്തിയത്..? അദ്ധേഹത്തിന് കോടതിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപ്പി പുറത്തു കൊടുത്തു എന്നാണ് ആരോപണം വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോർത്തിയതായി കോടതിക്ക് മറ്റാരെയെങ്കിലുമായി പറഞ്ഞിട്ടുള്ളത് രാഹുൽ ഈശ്വർ ഒച്ചവെച്ച് ആളുകളെ തെറ്റ് ധരിപ്പിക്കുകയാണ്