ഇവരുടെ മുബൈയിൽ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ കണ്ട കായ്ച ഞെട്ടിപ്പിക്കുന്നത് ….

in News 39 views

ഉടുമ്പിനെ ലൈംഗീക വേഴ്ചക്ക് ഇരയാക്കിയ നാല് പേരെ മഹാരാഷ്ട്ര വനം വകുപ്പ് അറസ്റ്റ് ചെയ്തു സഹ്യാത്രി കടുവ സങ്കേതത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് സന്തീപ് തുക്ര, പവർ മങ്കേഷ്,ജനാർദൻ കണ്ടേക്കര്, അക്ഷയ് സുനിൽ എന്നിവരാണ് പോലീസ് പിടിയിലായത് ഗോഥനയിലെ ഗാബ പ്രദേശതാണ് സംഭവമെന്ന് സംഗ്ലി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു സിസിടീവീ ദൃശ്യങ്ങളിൽ ആയുധ ധാരികളായ നാലുപേർ വനത്തിൽ കറങ്ങുന്നത് കണ്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിലിനിറങ്ങിയത് വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന സംഘമാണ് ഇവരെന്ന് അധികൃതർ പറഞ്ഞു.

ടൈഗർ റിസെർവിൻറെ പടിഞ്ഞാർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹവിധ് ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു രഹസ്യ വിവരത്തെ തുടർന്ന് രക്തന ഗിരി ജില്ലയിൽ നിന്നാണ് മറ്റു പ്രതികളെ പിടികൂടിയത് ഇവരിൽ നിന്നും രണ്ട് മോട്ടോർ സൈക്കിളും പിസ്റ്റളും പിടിച്ചെടുത്തു ആദ്യം പിടിയിലായ പ്രതിയുടെ മുബൈയിൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഉടുമ്പിനെ പീഡിപ്പിച്ച ദൃശ്യങ്ങൾ കണ്ടെത്തിയത് ഈ മുബൈയിൽ ഉപയോഗിച്ചാണ് പീഡനം ചിത്രീകരിച്ചത്

ഫോണിൽ നിന്നും ഫോട്ടോകളും വീഡിയോകളൂം കണ്ടെത്തിയതായി വനപാലകർ അറിയിച്ചു മുയലുകൾ മുള്ളൻ പന്നികൾ മാനുകൾ എന്നിവയുടെ ഫോട്ടോകളും മുബൈയിൽ ഫോണിൽ കണ്ടെത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി ആവിശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡിവിഷൻ പോലീസ് ഓഫീസർ വിശാൽ മാലി പറഞ്ഞു വന്യജീവി സംരക്ഷണം 1972 പ്രകാരം സംരക്ഷിത ജീവി വർഗ്ഗത്തിൽ പെടുന്ന മൃഗമാണ് ഉടുമ്പ് ഏയ് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്

Share this on...