വാ,ഹ,നാ,പ,ക,ട,ത്തി,ൽ മ,രി,ച്ച മുൻ മിസ് കേരള അൻസി കബീറിന് ഡി ജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ല എന്ന് കുടുംബം. എറണാകുളത്ത് അമ്മയോടൊപ്പം ആയിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു അ,പ,ക,ടം നടന്നത്. സുഹൃത്തുക്കൾ നിർബന്ധിച്ച് പാർട്ടിക്ക് പോയതാണോ എന്നറിയില്ല എന്ന് കുടുംബം പറയുന്നു. അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട കാറോടിച്ചിരുന്ന അബ്ദുറഹ്മാനെ നേരത്തെ പരിചയം ഇല്ല. ഇത് സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയത് എന്ന് പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെ കുറിച്ചും, കാറിനെ പിന്തുടർന്നവരെ കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്നങ്ങൾ ഇല്ലായെങ്കിൽ ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റേണ്ട കാര്യമില്ല. അ,പ,ക,ട,ത്തി,ൽ,പെ,ട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തെ അൻസി പറഞ്ഞിട്ടില്ല.
ഹോട്ടലുടമയുടെ പരിചയക്കാരനാണ് അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട കാറിനെ പിന്തുടർന്ന് കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്.സംഭവം നടന്ന ദിവസം അൻസി ഉമ്മയെ വിളിച്ചിട്ടില്ല. ഉമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ആയിരിക്കാം വിളിക്കാതെ ഇരുന്നത്. സുഭവത്തിലെ ദു,രൂ,ഹ,ത,ക,ൾ മാറ്റണം. അല്ലെങ്കിൽ ആലോചിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൻ്റെ പുരോഗതി അറിഞ്ഞ ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവൾക്കു വേണ്ടിയാണ് ഞങ്ങൾ ജീവിച്ചത്.പക്വമതിയായ വിവേകമുള്ള വ്യക്തിത്വമായിരുന്നു അവളുടേത്. വളരെ ബോൾഡ്.
അവളുടെ കാര്യങ്ങൾ നോക്കാൻ അവൾക്കറിയാം. എല്ലാവിധ ഉത്തമ സ്വഭാവ ഗുണങ്ങളളോടെയാണ് അവൾ വളർന്നത് അതിനാൽ അവൾ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട സുഹൃത്ത് ബന്ധങ്ങളിലേക്ക് പോകില്ലെന്നും എനിക്ക് ഉറപ്പാണ്. അബ്ദുൽ കബീർ പറയുന്നു. ആറ്റിങ്കൽ പാലങ്കോടം സ്വദേശിയായ അബ്ദുൾ കബീർ റസീന ദമ്പതികളുടെ മകളാണ് മുൻ മിസ് കേരളയായ അൻസി കബീർ. പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിൽ നി,യ,ന്ത്ര,ണം വി,ട്ട കാർ മ,ര,ത്തി,ലി,ടി,ച്ച് ഈ മാസം ഒന്നിനാണ് അ,പ,ക,ട,മു,ണ്ടാ,യ,ത്. അ,പ,ക,ട,ത്തി,ൽ 2019 ലെ മിസ് കേരള അൻസികബീറും, റണ്ണറപ്പ് അഞ്ജന ഷാജനും,തൃശൂർ വെബന്നൂർ സ്വദേശി കെ ഇ മുഹമ്മദ് ആഷിഖും മ,രി,ച്ചു. ഡ്രൈവർ അബ്ദുറഹ്മാൻ പ,രി,ക്കു,ക,ളോ,ടെ രക്ഷപ്പെട്ടു.അബ്ദുൾ റഹ്മാൻ മ,ദ്യ,പി,ച്ചി,രു,ന്ന,താ,യി പരിശോധനയിൽ വ്യക്തമായിരുന്നു.