ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിക്കും മുന്നേ അടുത്ത മരണ വാര്‍ത്ത..!! ഈ നടനും പോയി.. വിശ്വസിക്കാനാകാതെ താരങ്ങള്‍

in News 16,169 views

ഇന്നസെൻറിൻ്റെ മ,ര,ണം എല്ലാവരെയും ഞെട്ടിപ്പിച്ച ഒന്നു തന്നെയായിരുന്നു. നിരവധി താരങ്ങൾ പറഞ്ഞുകഴിഞ്ഞാൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിനെ ഒരു നോക്ക് കാണാനായി കാണാനെത്തിയിരുന്നു. ദിലീപ് തുടങ്ങിയ വളരെ വേണ്ടപ്പെട്ട അടുത്ത താരങ്ങളെല്ലാം തന്നെ കഴിഞ്ഞ രണ്ട് ദിവസമായി ശരീരത്തോടൊപ്പം തന്നെയുണ്ടായിരുന്നു. ഇന്നസെൻ്റി നോടൊപ്പം തന്നെ യാത്ര ചെയ്യുന്നവരായിരുന്നു. അവരുടെ സങ്കടം ഒക്കെ തന്നെ മുഖത്തുനിന്ന് മലയാളികൾ കണ്ടതാണ്.പല താരങ്ങളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു ദുഃഖിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.ഇന്നസെൻ്റ് മ,രി,ച്ച,തി,ന് തൊട്ടുപിന്നാലെയാണ് സിനിമാ മേഖലയിലേക്ക് മറ്റൊരു മ,ര,ണ,വാർത്ത കൂടി എത്തുന്നത്. മലയാളികൾ എല്ലാവരും വളരെയധികം വ്യസനസമേതം ആണ് ഈ വാർത്തയും കാണുന്നത്. നടനും മലയാളികൾക്ക് വളരെ വേണ്ടപ്പെട്ട ആളുമായ വിക്രമൻനായർ മരിച്ചു എന്ന വാർത്തയാണ്, ഒരു മ,ര,ണ,ത്തിനു പിന്നാലെ മറ്റൊരു മരണം കൂടി ഇന്ന് മലയാളികളെ ഞെട്ടിച്ചു കൊണ്ട് ഇപ്പോൾ പുറത്തുവരുന്നത്. നാടകആചാര്യൻ തന്നെയാണ് വിക്രമൻനായർ. നടനും നാടക ആചാര്യനുമായ വിക്രമൻ നായർ അന്തരിച്ചു എന്ന വാർത്ത എല്ലാവരേയും വേദനിപ്പിച്ചുകൊണ്ട് പുറത്തുവരികയാണ്.തിങ്കാഴ്ച രാത്രിയിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു അ,ന്ത്യം

.നാടകരംഗത്ത് നടനായും സംവിധായകനായുമൊക്കെ തന്നെയും പ്രവർത്തിച്ച, ആറര പതിറ്റാണ്ടോളം നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് വിക്രമൻനായർ. സിനിമയ്ക്ക് ഒപ്പം സീരിയൽ രംഗത്തും സജീവമായിരുന്നു. 16 വയസ്സു മുതൽ കോഴിക്കോട്ടെ കലാസാംസ്കാരിക ലോകത്ത് സജീവമാണ് വിക്രമൻനായർ. തിക്കോടിയൻ,കെ.ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പതിനായിരത്തിലധികം വീടുകളിൽ വിക്രമൻനായർ നാടകം അവതരിപ്പിച്ചിട്ടുണ്ട്. പതിനയ്യായിരത്തിലധികം വേദികളിൽ വിക്രമൻനായർ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുനൂറോളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംഘമം, സ്റ്റേജ്, ഇന്ത്യ എന്നീ നാടകട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. വിക്രമൻ നായരുടെ ഓർമ്മകളെ കുറിച്ച് നടൻ നിരഞ്ജൻ നായരും സംവിധായകൻ പ്രസാദും പങ്കിട്ട കുറിപ്പുകൾ വൈറലാവുകയാണ്. നിരഞ്ജൻ്റെ വാക്കുകൾ ഇങ്ങനെ:

‘ ഒരുപാട് സ്നേഹമുള്ളോരാൾ. 3 മണി മുതൽ ഞങ്ങളെ അപ്പച്ചി അപ്പൻ ആയിരുന്നു. ഇടയ്ക്ക് വിളിച്ച് ഒരുപാട് സ്നേഹം തന്ന ആൾ. തിരുവനന്തപുരത്ത് വരുമ്പോൾ എന്തായാലും കാണണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നതാണ്. പക്ഷേ വിധി രവി എന്ന് നീട്ടി വിളിച്ചു സ്നേഹം തരാൻ ഞങ്ങളുടെ വിക്രമേട്ടൻ ഇല്ല എന്നത് വല്ലാത്ത ഒരു വേദനയാണ്. എല്ലാ തമാശകളിലും കൂടെ നിന്ന് വിക്രമേട്ടനെ വേദനിപ്പിക്കുന്ന ഓർമ്മകളിലൂടെ മൂന്നുമണിയോടെ വയലോരം വീട്ടിലേക്ക് മനസ്സുകൊണ്ട് ഒരു തിരിച്ചുപോക്ക് വിക്രമേട്ട. പ്രസാദിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

Share this on...