ട്രെയിനിലെ യാത്രക്കാരുടെ വെളിപ്പെടുത്തലിൽ കേട്ടോ? ഞെട്ടി യുവതിയുടെ ഭർത്താവും..!!!

in News 23,611 views

യുവതിയെ ട്രെയിനിൽ വെച്ച് ,മ,ദ്യം നൽകി സൈനികൻ പീ,ഡി,പ്പി,ച്ചെ,ന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. സംഭവത്തിൽ ഇതുവരെ ദുരൂഹതകൾ നീങ്ങിട്ടില്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. പീ,ഡ,നം നടന്നുവെന്ന പരാതിയിൽ വിദ്യാർഥിനി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും രാജധാനി കമ്പാർട്ട്മെൻറിൽ സംഭവം നടന്നതായി യാത്രക്കാർ ഇല്ലാത്തതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. ട്രെയിനിൽ ഇതേ കമ്പാർട്ട്മെൻറിൽ സഞ്ചരിച്ച ചില യാത്രക്കാരെ അന്വേഷണസംഘം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.

എന്നാൽ ആരും ഈ സംഭവം കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. അതേസമയം അപ്പർ ബർത്ത് ആയതിനാൽ മറ്റു യാത്രക്കാരുടെ ശ്രദ്ധ അവിടേക്ക് എത്താത്തതാണ് എന്ന കാര്യത്തിലും സ്ഥിരീകരണം ആവശ്യമാണെന്ന് റെയിൽവേ പോലീസ് എറണാകുളം ഡിവൈഎസ്പി മനോജ് കുമാർ പറഞ്ഞതായി ഇന്ത്യൻ ടുഡേ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ഇങ്ങനെ. പീഡനത്തിനിരയായെന്ന് പറയുന്ന യുവതിയുടെ മൊഴി കഴിഞ്ഞദിവസം റെയിൽവേ പോലീസ് രേഖപ്പെടുത്തി മുൻപ് നൽകിയ പരാതിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ഉടുപ്പിയിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. പട്ടാളക്കാരനായ പ്രതീഷ് ട്രെയിനിൽവച്ച് മ,ദ്യം കഴിച്ച സമയത്ത് പെൺകുട്ടിയോട് വേണോ എന്ന് ചോദിച്ചു. ഈ സമയം യുവതി താൽപര്യത്തോടെ തന്നെ ഒരുമിച്ച് മ,ദ്യം കഴിക്കുകയായിരുന്നു എന്നും പറഞ്ഞു. നേരത്തെ നൽകിയ പരാതിയിൽ ബലമായി മ,ദ്യം നൽകിയെന്നായിരുന്നു.

ഈ വാദത്തെ തള്ളിയാണ് പുതിയ മൊഴി എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.അത് കഴിഞ്ഞ് താൻഅബോധാവസ്ഥയിലായെന്നും പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് അത്ര ഓർമ്മയില്ലെന്നും പെൺകുട്ടി മൊഴി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ ഉമ്മയും ഭർത്താവും കൂടി ആണ് എത്തിയത്. വീട്ടിലെത്തിയശേഷം ഭർത്താവിനോട് തൻ്റെ ശരീരഭാഗങ്ങൾ മറ്റാരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് ഇവർ ഇതുസംബന്ധിച്ച് പരാതി നൽകുകയും കേസെടുക്കുകയായിരുന്നുവെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. യുവതിയുടെയും ഭർത്താവിൻ്റെയും ഉമ്മയുടെയും മൊഴിയാണ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇനി അതേ കംപാർട്ട്മെൻറിൽ സഞ്ചരിച്ച യാത്രക്കാരെ വിളിച്ചുവരുത്തി മൊഴി എടുക്കണമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

കംപാർട്ട്മെൻറിൽ ഉണ്ടായിരുന്നവരുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഈ കേസ് മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ കടപ്പറ സ്വദേശി പ്രതീഷ് കുമാറിനെതിരെ ആണ് പരാതി ഉയർന്നിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജധാനി എക്സ്പ്രസിൽ എറണാകുളത്തു നിന്നും ആലപ്പുഴയ്ക്കും ഇടയിൽൽ വച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം. പ്രതി ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. കർണാടകയിലെ മണിപ്പാൽ സർവകലാശാലയിൽ വിദ്യാർഥിനിയാണ് പീ,ഡ,ന,ത്തി,ന് ഇരയായ പെൺകുട്ടി. വിദ്യാർത്ഥിനി ഉടുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതി ട്രയിനിലെ അപ്പർ ബർത്തിൽ കയറി ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും മദ്യപിച്ചു. തനിക്ക് നിർബന്ധിച്ച് പ്രതീഷ് മദ്യം നൽകിയെന്നാണ് ആദ്യം പെൺകുട്ടി പരാതിയിൽ പറഞ്ഞത്. തുടർന്ന് മദ്യം കഴിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ക്കു,ക,യാ,യി,രുന്നു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഈ മൊഴിയാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. താൻ വിഷാദ രോഗിയാണെന്ന് അറിഞ്ഞപ്പോൾ പ്രതീഷ് ആശ്വസിപ്പിച്ചു എന്ന് യുവതി പറയുന്നു. സംഭവം നടന്നത് എറണാകുളത്തിനും ആലപ്പുഴയിലും ഇടയിലായതിനാൽ പരാതി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Share this on...