നെഞ്ചു പൊട്ടുന്ന ആ കാഴ്ച കണ്ടു തകർന്നു ഈ അമ്മ 40 വയസുള്ള അയൽക്കാരൻ പിടിയിൽ

in News 56,473 views

ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീ.ഡി.പ്പി.ച്ച കേസിൽ നാൽപതു വയസുകാരൻ അറസ്റ്റിൽ.വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ് പൂർ ബത് ലി മേഖലയിലാണ് സംഭവം.ജയാംബിർ പുരിയിൽ താമസിക്കുന്ന ചിനു എന്ന് വിളിപ്പേരുള്ള കമലാണ് അറസ്റ്റിലായത്. സംഭവത്തിൻ്റെ ദൃക്സാക്ഷിയായ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിൻ്റെ സഹോദരിയായ കൗമാരക്കാരിയെ പീ,ഡി,പ്പി,ച്ച കേസിൽ ഇയാളുടെ സുഹൃത്ത് ഒളിവിലാണ്.

തൻ്റെ മകളായ മാനസിക വൈകല്യമുള്ള 14 വയസ്സുകാരിയെയും ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും, കൂട്ടാളിയായ രാജുവും ചേർന്ന് പീ.ഡി.പ്പി.ച്ചു എന്നാണ് അമ്മയുടെ പരാതി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഞ്ഞുങ്ങളെ കണ്ടില്ല. സമീപത്തുനിന്ന് കരച്ചിൽകേട്ട് ഓടിച്ചെന്നപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീ.ഡി.പ്പി.ക്കു..ന്ന.താ.ണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമയ്പൂർ ബലി മെട്രോ സ്റ്റേഷനിൽനിന്ന് ഇന്നലെയാണ് ചിനുവിൻ്റെ കണ്ടെത്തുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ചിനുവിനെ കാലിൽ വെ,ടി,വെ,ച്ച് വീഴ്ത്തുകയായിരുന്നു പൊലീസ്. വെറും ആറുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനോട് എങ്ങനെയാണ് ഇത്തരത്തിലൊരു ക്രൂരത കാണിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കുകയാണ് നമ്മളിൽ പലരും. കാരണം ഇത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സജീവമായി വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു രണ്ടു മാസം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരാൾ പീ.ഡി.പ്പി.ക്കാ.ൻ ശ്രമിച്ചത്.അത് നാട്ടുകാർ ഇടപെട്ട് അയാളെ ഉപദ്രവിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഒരാൾ പീ.ഡി.പ്പി.ച്ചു എന്ന വാർത്ത പുറത്തുവരുന്നത്.

Share this on...