ഒരു കൂസലും ഇല്ലാതെ നടന്നത് വിവരിച്ച് പ്രതി – അമ്പരന്ന് പോലീസ്

in News 6,738 views

ഒരച്ഛനും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച.കൺമുന്നിൽ സ്വന്തം മകൾ ര,ക്ത,ത്തി,ൽ കുളിച്ച് കിടക്കുന്ന കാഴ്ച. കാണേണ്ടിവന്നതിൻ്റെ ഞെട്ടലിൽ നിന്നും സജീവ് എന്ന അച്ഛൻ ഇനിയും മുക്തയായിട്ടില്ല. വർക്കലയിൽ സംഗീത എന്ന വിദ്യാർത്ഥിയെ കാമുകൻ ക,ഴു,ത്ത,റു,ത്തു കൊ,ന്ന സംഭവം ആണ് നാടിനെയൊന്നാകെ വേദനയാകുന്നത്. വടക്കേരിക്കോണം സംഗീത നിവാസിൽ സംഗീത എന്ന 17 വയസ്സ് കാരിക്കാണ് ദാരുണ അ,ന്ത്യം സംഭവിച്ചത്. സംഭവത്തിൽ സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു എന്നും, സംഗീതയ്ക്ക് മറ്റൊരാളുമായി അടുപ്പം മൂലം ഉള്ള വിരോധമാണ് കൊ,ല,പാ,ത,ക,ത്തി,ന് കാരണവുമെന്നാണ് സൂചന. ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് സംഗീത. വീടിനുള്ളിൽ കിടന്നുറങ്ങുകയാണെന്ന് കരുതിയ മകൾ അർദ്ധരാത്രിയിൽ വീടിനു മുൻപിൽ വെട്ടേറ്റ് വീണതിൻ്റെ ഞെട്ടൽ മാറാതെ സംഗീതയുടെ മാതാപിതാക്കൾ. തൊട്ടടുത്ത് ഉണ്ടായിട്ടും മകൾക്ക് നേരെ നീണ്ട കൊ,ല,ക്ക,ത്തി തടുക്കാനാവാത്തതിൻ്റെ വേദനയിലാണ് സംഗീതയുടെ പിതാവ് സജീവ്. വാതിലിൽ ആരോ മുട്ടുന്നത് കേട്ട് പുറത്തിറങ്ങിയപ്പോൾ ര,ക്ത,ത്തിൽ കുളിച്ചു കിടക്കുന്ന സ്വന്തം മകളെ ആണ് കണ്ടത് എന്ന് അച്ഛൻ സജീവ് പറയുന്നു. കതകിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസ്സിലായില്ല.

തുടരെ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനൽ തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എൻ്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്.പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി. കതക് തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തുപറ്റി മോളേ എന്ന് ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. മ,രി,,ച്ചാ,ൽ മതി, എൻ്റെ പൊന്നു മോൾ പോയി. ഹൃദയം തകർന്ന് സജീവ് പറയുന്നു. ഇന്നലെ അർധരാത്രിയോടെയാണ് വർക്കലയിലെ വടശ്ശേരി കോളത്ത് തെറ്റിക്കുളം യുപിസ്കൂളിന് സമീപം കൊളക്കോട് പൊയ്ക സംഗീത നിവാസിൽ സജീവിൻ്റെയും ശാലിനിയുടെയും മകൾ സംഗീത കൊ,ല്ല,പ്പെ,ട്ട,ത്.സംഗീതയുമായി അടുപ്പത്തിലായിരുന്ന ഗോപു വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു.

സംഭവത്തിൽ ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ പകയാണ് കൊ,ല,പാ,ത,ക,ത്തി,ലേ,ക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. സംഗീതയും ഗോപുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും വേർപിരിഞ്ഞു.മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് സംഗീത താനുമായി വേർപിരിഞ്ഞതെന്ന് സംശയം ഗോപുവിന് ഉണ്ടായി. ഇത് അറിയുന്നതിനായി പുതിയ സിം എടുത്ത് അഖിൽ എന്ന പേരിൽ ശബ്ദം മാറ്റി ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അഖിൽ എന്ന നിലയിലാണ് ഗോപു ഫോണിൽ വിളിച്ചു പുറത്തേക്ക് വരാൻ പറഞ്ഞത്. അഖിൽ എന്ന ധാരണയിലാണ് സംഗീത പുറത്തേക്കിറങ്ങിയത്.പുറത്തേക്ക് ഇറങ്ങിയതോടു കൂടി സംഗീത ഗോപുവിനെ കണ്ടതോടുകൂടി വാക്കുതർക്കത്തിൽ ആയി. പിന്നീട് ഗോപു കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സംഗീതയുടെ കഴുത്തിൽ ആഞ്ഞ് വെട്ടുകയായിരുന്നു.

Share this on...