വർക്കലയിൽ നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലക്ക് അ,ടി,ച്ചു കൊ,ല,പ്പെ,ടു,ത്തി.നികിതയാണ് കൊ,ല്ല,പ്പെ,ട്ട,ത്.ഭർത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.അനീഷിന് മാനസിക പ്രശ്നം ഉണ്ടെന്നും പോലീസ് പറയുന്നു.പുലർച്ചെ നികിതയുടെ നിലവിളി കേട്ട് കൊണ്ടാണ് വീട്ടുകാർ എത്തുന്നത്.തലക്ക് അടിയേറ്റു കിടക്കുന്ന നികിതയെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും മ,രി,ച്ചി,രു,ന്നു.ആലപ്പുഴ കിടങ്ങാം പറബ് സ്വദേശിനിയാണ് നികിത.ജൂലൈ എട്ടിന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടു മാസം മുൻപാണ് അനീഷിന്റെയും നികിതയുടെയും വിവാഹം നടന്നത്.
അനീഷിന് വിദേശത്തു ആയിരുന്നു ജോലി.പുലർച്ചെ രണ്ടു മണിയോടെ ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് കൊ,ല്ല,പ്പെ,ട്ട,ത്.വാക്കു തർക്കത്തിന് ഒടുവിൽ ആയിരുന്നു കൊ,ല,പാ,ത,കം.ഇരുവരും ഇടക്കിടക്ക് വ,ഴ,ക്ക് ഉണ്ടാകുമായിരുന്നു എന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ മൊഴി.അനീഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആൾ ആണെന്നും പോലീസ് പറഞ്ഞു നികിതയുടെ മൃത ദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഏതാനും നാളുകൾക്ക് മുൻപാണ് വർക്കലയിൽ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്.ഭാര്യയോട് ഉള്ള അനീഷിന്റെ സംശയം ആണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.സംഭവം നടക്കുന്ന സമയത്തു അനീഷിന്റെ മാതാ പിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നു.മൃതദേഹം ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരം പറയാൻ ആകു എന്നും പോലീസ് അറിയിച്ചു.