കുഞ്ഞുമോളുടെ മുഖം നേരിൽ കാ,ണാ,നാ,വാ,തെ ഒരച്ഛൻ.റാന്നിയിൽ നാടിനെ ന,ടു,ക്കി,യ സംഭവം ഇങ്ങനെ.

in News 24 views

ദിവസങ്ങൾക്ക് മുൻപാണ് റാന്നിയിൽ അമ്മയും കുഞ്ഞിനെയും വീടിനുള്ളിൽ പൊ,ള്ള,ലേ,റ്റ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. റാന്നി ഐത്തല മീമുത്തുപാറ ചുവന്ന ഫ്ലാറ്റിൽ തടത്തിൽ സജി ചെറിയാൻ്റെ ഭാര്യ റിൻസി മകൾ എൽഹാന എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അകത്തുനിന്നും അടച്ചു പൂട്ടിയ വീട്ടിനുള്ളിൽ ക,ത്തി,ക്ക,രി,ഞ്ഞ നിലയിൽ കണ്ടെത്തിയത്. ആർക്കും അറിയില്ല ഇത് എങ്ങനെ? എന്തിനു സംഭവിച്ചു എന്നുള്ളത്. അതുകൊണ്ടുതന്നെ ദു,രൂ,ഹ,ത,യും വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ നാടിനെ ഞെട്ടിച്ച സംഭവം ആ,ത്മ,ഹ,ത്യ,യാ,ണെ,ന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. അമ്മ എഴുതി ആ,ത്മ,ഹ,ത്യ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

തീ,പ്പൊ,ള്ള,ലേ,റ്റ,താ,ണ് മ,ര,ണ,മെ,ന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി റാന്നി ഇൻസ്പെക്ടർ എം ആർ സുരേഷ് പറഞ്ഞു. ഇരുവർക്കും 95 ശതമാനം പൊ,ള്ള,ലേ,റ്റി,രുന്നു. എന്നാൽ എന്തിന് ആ,ത്മ,ഹ,ത്യ ചെയ്തുവെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. ഇതേപറ്റി അന്വേഷിച്ചുവരികയാണ്. സ്വകാര്യ ആശുപത്രി മോ,ർ,ച്ച,റിയിൽ സൂക്ഷിച്ചിരുന്ന മൃ,ത,ദേ,ഹ,ങ്ങൾ ചൊവ്വാഴ്ച രാവിലെ റാന്നി താസിൽദാർ കെ. നവീൻ ബാബുവിൻ്റെ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മഹാജൻ, റാന്നി ഡിവൈഎസ്പി മാത്യു എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു. വിദേശത്തായിരുന്ന സജി ചെറിയാൻ ചൊവ്വാഴ്ച രാത്രിയിൽ നാട്ടിലെത്തി.

റിൻസിയും കുഞ്ഞും മാത്രമായിരുന്നു വീട്ടിൽ താമസം. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ബന്ധുക്കളാണ് ഇവരെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. അ,വ,സാ,ന,നി,മിഷവും എൽഹാനയുടെ കൊഞ്ചലും, കുസൃതിയും സജി എല്ലാ ദിവസവും ഫോണിൽ മണിക്കൂറോളം കണ്ടിരുന്നു. അവൾ ഉറങ്ങുന്നതും, ഉണരുന്നതുമെല്ലാം ആ അച്ഛൻ മസ്കറ്റിൽ ഇരുന്ന് ഫോണിലൂടെ അറിഞ്ഞു. വരുമ്പോൾ പിഞ്ചു കവിളിൽ നൽകാൻ ഒരായിരം ഉമ്മയും കൈനിറയെ സമ്മാനങ്ങളും സൂക്ഷിച്ചു വച്ചു. പക്ഷേ, പിഞ്ചോമനയുടെ മുഖം അച്ഛൻ സജി ചെറിയാൻ നേരിട്ട് ഒരിക്കൽപോലും കണ്ടിട്ടില്ല. അതിനു മുൻപേ അമ്മ കുഞ്ഞുമായി ലോകത്ത് നിന്നും പറന്നകന്നു. എന്തിന് ഒന്നുമറിയാത്ത ആ കുഞ്ഞിനെയും കൊ,ന്നു.

കൊഞ്ചിച്ചും താലോലിച്ചും കൊതിതീരും മുൻപേ പിഞ്ചോമനയെ ന,ഷ്ട,പ്പെ,ട്ട ദുഃ,ഖ,ത്തി,ൽ അയത്തള ചുവന്ന പ്ലാത്തോടത്തിൽ കുടുംബാംഗങ്ങൾ. പല തവണ ഓടിയെത്തി വാരിപ്പുണർന്ന് കൊഞ്ചിച്ച് മടങ്ങാറുള്ള ഇവർക്ക് പ്രിയങ്കരിയായിരുന്ന എൽഹാനയുടെ വേ,ർ,പാ,ട് താ,ങ്ങാ,നാ,വുന്നില്ല. ഇവരുടെ വീടിനോട് ചേർന്ന് ആണ് സജി ചെറിയാൻ്റെ മൂന്ന് സഹോദരങ്ങളുടെയും വീടുകൾ.ഒരു വീട് പോലെയാണ് ഇവർ കഴിഞ്ഞിരുന്നത്. റിൻസിയും കുഞ്ഞും മാത്രമായിരുന്നു വീട്ടിൽ താമസം.

എന്നാൽ എപ്പോഴും സഹായത്തിനായി ഇവരെല്ലാം ഉണ്ടായിരുന്നു. ഈ വീടുകളിലെല്ലാം ആയി പിഞ്ചു കുട്ടിയായ എൽഹാന മാത്രമാണുണ്ടായത്. എല്ലാവരും കുഞ്ഞിനെ താലോലിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവർക്കൊന്നും ദുഃഖം അകറ്റാനാവുന്നില്ല. അമ്മയുടെയും മകളെയും ശരീരങ്ങളിൽ 95 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു. കുഞ്ഞിൻ്റെ ശരിയായ മുഖം ഒന്ന് കാണാൻ പോലും അച്ഛൻ കഴിയാതെപോയി. രണ്ടു വർഷം മുൻപായിരുന്നു സഞ്ജുവിൻ്റെയും, റിൻസിയുടെയും വിവാഹം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സജു മസ്ക്കറ്റിലേക്ക് പോയി. തിരിച്ചെത്തിയപ്പോഴേക്കും എല്ലാം നഷ്ടമായി.

Share this on...