കാക്കനാട്ടെ പിഞ്ചുകുഞ്ഞിന് സംഭവിച്ചത്… ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

in News 33 views

കാക്കനാട് രണ്ടര വയസ്സുകാരി ക്രൂ,ര,മ,ർ,ദ,ന,ത്തി,ന് ഇരയായി അതീവ ഗുരുതരാവസ്ഥയിൽ എന്ന വാർത്ത ഇന്നാണ് മലയാളികളെ നടുക്കിയത്. കാക്കനാട്ടെ ഫ്ലാറ്റിൽ താമസിക്കുന്ന യുവതി കുഞ്ഞിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂ,ര,മ,ർ,ദ,ന,ത്തി,ന് റ വിവരം പുറത്തുവന്നത്. അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് എത്തുകയാണ്. കുട്ടിയുടെ തലച്ചോറിന് ക്ഷ,ത,മേറ്റിട്ടുണ്ട്. ഇടതുകൈയിൽ രണ്ടു ഒ,ടി,വു,ണ്ട്. ശരീരത്തിൻ്റെ പലഭാഗങ്ങളിൽ മു,റി,വു,കളു,ടെ പാടുണ്ട്. മുതുകിൽ പൊ,ള്ള,ലേ,റ്റി,ട്ടു,ണ്ട്. ഭർത്താവുമായി വേ,ർ,പി,രി,ഞ്ഞാ,ണ് കുട്ടിയുടെ അമ്മയുടെ താമസം. സഹോദരിയും അമ്മയും സഹോദരിയുടെ കാമുകനും ഇവർക്കൊപ്പം വാടക ഫ്ലാറ്റിൽ താമസിച്ചിരുന്നു. കാമുകനായ പുതുവൈപ്പ് സ്വദേശി ആൻറണി ടിജിൻ ഒരു മാസം മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്.

സൈബർ പോലീസ് ഉദ്യോഗസ്ഥനായ താൻ കാനഡയിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതാണെന്നും, ഭാര്യയും മൂന്നു വയസ്സുള്ള മകനും ഭാര്യാ സഹോദരി, അമ്മ എന്നിവരും ഒപ്പം ഉണ്ടെന്നുമാണ് ഫ്ലാറ്റ് ഉടമയോട് പറഞ്ഞത്. എന്നാൽ ഫ്ലാറ്റുടമയോ ഫ്ലാറ്റിലുള്ള മറ്റുള്ളവരോ ഇയാൾക്കൊപ്പം താമസിക്കാനെത്തിയ സ്ത്രീകളെ കണ്ടിട്ടില്ല. ഏതുസമയവും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ് .കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഞായറാഴ്ച രാത്രി മുതൽ സംശയാസ്പദമായ കാര്യങ്ങളാണ് ഫ്ലാറ്റിൽ നടന്നതെന്നാണ് വിവരം. രാത്രി എട്ടെ മുപ്പതിന് ആണ് അപസ്മാര ബാധ്യതയായ കുഞ്ഞുമായി കുഞ്ഞിൻ്റെ അമ്മയും അമ്മൂമ്മയും ഫ്ലാറ്റിൽ നിന്ന് പോകുന്നത്. ഇവർ താഴെ എത്തുമ്പോൾ പുറത്ത് കാറുമായി ആൻറണിയും സഹോദരിയുടെ മകനും ഉണ്ടായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പുലർച്ചെ രണ്ടു മണിക്ക് ഫ്ലാറ്റിൽ എത്തിയ കാമുകനും സഹോദരിയും കുട്ടിയും ബാഗുകളിൽ സാധനം നിറച്ച് സ്ഥലം വിടുകയും ചെയ്തു.

സംഭവമറിഞ്ഞ് ഫ്ലാറ്റ് ഉടമ വിളിച്ചപ്പോൾ താൻ ആശുപത്രിയിൽ ഉണ്ടെന്നാണ് ആൻറണി പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും മാത്രമാണുള്ളത്. ഏറെനാളായി ഭർത്താക്കന്മാരിൽ നിന്ന് വേ,ർ,പി,രി,ഞ്ഞ് താമസിക്കുന്നവരാണ് സഹോദരിമാർ എന്ന് പോലീസ് അറിയിച്ചു.അതേസമയം കുഞ്ഞിന് മ,ർ,ദ്ദ,ന,മേ,റ്റ,ത് സംബന്ധിച്ച് എത്ര വാദങ്ങളാണ് ഡോക്ടർമാരോടും പോലീസിനോടും കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നത്. കുട്ടിക്ക് അമാനുഷിക ശക്തി ഉണ്ട്. ഇതിൻ്റെ ഭാഗമായി കുട്ടി സ്വയം കുട്ടിയുടെ ശരീരത്തിൽ മു,റി,വു,ക,ൾ ഏൽപ്പിക്കുകയാണ്. കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് ഇതുവഴി പലരും വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും അമ്മയും അമ്മൂമ്മയും പറയുന്നു.

ജീവിതം അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നത്. മാനസികവി,ഭ്രാ,ന്തി,യുള്ളവരെ പോലെയാണ് ഇവരുടെ പെരുമാറ്റം. ഹൈപ്പർ ആക്ടീവ് ആയ ബാലിക പലപ്പോഴും പ്രായത്തേക്കാൾ കൂടിയ വികൃതികൾ കാട്ടാറുണ്ടെന്നും അമ്മയും മുത്തശ്ശിയും മൊഴിനൽകിയിട്ടുണ്ട്. ഇത് ബാധയാണെന്ന ധാരണയിൽ ദുർമന്ത്രവാദികൾ ആരെങ്കിലും വീട്ടിലെത്തി കുട്ടിയെ പ,രി,ക്കേ,ൽ,പ്പി,ച്ചി,ട്ടു,ണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിനിടെ കുട്ടിയുടെ അച്ഛൻ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇയാളിൽ നിന്ന് വിശദമായ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു.കുട്ടിയെ ആൻ്റണി മ,ർ,ദ്ദി,ച്ചു,ണ്ടാ,കു,മെ,ന്നും, ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും അച്ഛൻ മൊഴിനൽകിയിട്ടുണ്ട്. ഏഴു മാസം മുമ്പ് വരെ കുടുംബത്തിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടിയുമായി അമ്മ കൊച്ചിയിലേക്ക് വന്ന ശേഷമാണ് പ്രശ്നങ്ങൾ ഉണ്ടായത്. കുട്ടി ഹൈപ്പർ ആക്ടീവല്ലെന്നും അച്ഛൻ മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ശിശുക്ഷേമ സമിതി യോട് ആവശ്യപ്പെട്ടു

Share this on...