ഒരു വർഷം മുമ്പ് വിഴിഞ്ഞത്ത് 14 ക്കാരി മ,രി,ച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. വിഴിഞ്ഞത്തു അയൽവാസിയെ കൊ.ന്ന ശേഷം തട്ടിൻ പുറത്തുവെച്ച കേസിൽ അമ്മയും മകനും ഇന്നലെ അറസ്റ്റിൽ ആയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ആയിരുന്നു ഒരു വര്ഷം മുമ്പ് നടന്ന 14 കാരിയുടെ കൊ.ല.പാ.ത.കം പുറത്തു വരുന്നത്. പ്രതികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ മൊഴിയാണ് 14 കാരിയുടെ കൊ.ല.പാ.ത.ക.ത്തി.ലേ.ക്ക് നിർണായകമായത്. മകൻ കാരണം ഒരു പെൺ ച.ത്തു എന്ന് റഫീക്ക ഒരിക്കൽ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊ.ല.പാ.ത.കം തെളിഞ്ഞത്.ഒരു വർഷത്തെ ഇടവേളയിൽ ഈ രണ്ടു കൊ.ല.പാ.ത.ക.വും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തിയ്യതികളിലുമാണ്.
മകൻ പീ.ഡി.പ്പി.ച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് 14 ക്കാരിയെ കൊ.ല.പ്പെ.ടു.ത്തി.യ.ത് എന്നാണ് ഇന്നലെ അറസ്റ്റിലായ റഫീക്കാ ബേബി വിഷയമാക്കുന്നത്. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ ത.ല.ക്ക് അ.ടി.ച്ചു കൊ.ന്ന അതെ ചു.റ്റി.ക കൊണ്ടായിരുന്നു. പെൺ കുട്ടിയുടെ ത.ല.യി.ലും ഷഫീക്ക് അ.ടി.ച്ച.ത്. നേരത്തെ റഫീക്ക ബീവിയുടെ അയൽവാസിയായിരുന്ന പെൺ കുട്ടിയാണ് കൊ.ല.പ്പെ.ടു.ത്തി.യ.ത്. ഒരു വർഷം മുമ്പ് വീട്ടിനുള്ളിൽ അ.ബോ.ധാ.വ.സ്ഥ.യി.ൽ കണ്ടെത്തിയ പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മ.രി.ച്ചി.രു.ന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക…