കൊ,ല്ല,പ്പെ,ട്ട അനീഷിൻ്റെ അച്ഛൻ പറയുന്നത് കേട്ടോ.19 വയസ്സേ ഉള്ളു അവന്. കരുതിക്കൂട്ടി തന്നെ.

in News 26 views

വീട്ടിൽ കിടന്നുറങ്ങിയ മകൻ ഒരു കിലോമീറ്റർ അകലെ കു,ത്തേ,റ്റ് മ,രി,ച്ച നടുക്കം ഇനിയും മാറിയിട്ടില്ല ആനേറയിലെ അനീഷിൻ്റെ വീട്ടുകാർക്ക്. അല്പം മാറി ഒരു വീട്ടിൽ മകൻ ജീവനുവേണ്ടി പി,ട,ഞ്ഞ,പ്പോ,ഴും മാതാപിതാക്കൾ ഒന്നും അറിഞ്ഞില്ല. പൊലീസെത്തി മ,ര,ണ വിവരം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിൽ ഇല്ലെന്നകാര്യം കുടുംബം അറിയുന്നത്. വീട്ടിലെ ഇളയമകനായ അനീഷിന് അടുത്തിടെ വലിയൊരു വാഹന അ,പ,ക,ടം സംഭവിച്ചിരുന്നു. അതിൽനിന്നും ദേദമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അനീഷ്.

ഏറെ വർഷങ്ങളായി പേട്ട ആനയേറയിലെ വാടക വീട്ടിലാണ് ഇവരുടെ താമസം അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്ക് പോയതെന്ന് അറിയില്ലെന്ന് ബന്ധുക്കളും പറയുന്നു. കൊ,ല്ല,പ്പെ,ട്ട അനീഷും പ്രതി സൈമൺ ലാലിൻ്റെ മകളും പള്ളിയിലേകൊയർ സംഗത്തിലും, സൺഡേ സ്കൂളിലും ഒരുമച്ചായിരുന്നു.എന്നാൽ എന്നരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികം ആർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന. അതിനാൽ തന്നെ ഇക്കാര്യത്തിൽ ബന്ധുക്കൾക്ക് സംശയമുണ്ട്.സൺ ഷെയ്ഡ് വഴിയാണ് അനീഷ് വീട്ടിലേക്ക് കയറിയത് എന്നാണ് കരുതുന്നത്. യുവാവിൻ്റെ ചെരിപ്പും ഇവിടെ നിന്നും കണ്ടെത്തി.

അതേസമയം അവനെ കരുതിക്കൂട്ടി കൊ,ന്ന,തെ,ന്നാ,ണ് സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറയുന്നത്. കുടുംബങ്ങൾ തമ്മിൽ മുൻ പരിചയം ഉണ്ട്. പിന്നെ എന്തിനായിരുന്നു ഈ ക,ടും,കൈ ചെയ്തത് എന്ന് അദ്ദേഹം ചോദിക്കുന്നു. അനീഷ് രാത്രി സൈമൺ ലാലിൻ്റെ വീട്ടിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ നാലോടെ പേട്ട സ്റ്റേഷനിലെ പൊലീസുകാർ മകന് അ,പ,ക,ടം സംഭവിച്ചതായി അറിയിക്കുമ്പോൾ ആണ് അനീഷ് വീട്ടിൽ ഇല്ലെന്ന് മാതാപിതാക്കൾ മനസ്സിലാക്കിയത്.

കാര്യം തിരക്കാനായി വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനുമുന്നിൽ പോലീസ് ജീപ്പ് എത്തിയതായി ജോർജ് പറഞ്ഞു. പേട്ട സ്റ്റേഷനിൽ എത്തിയ ശേഷമാണ് മകനും കു,ത്തേ,റ്റ വിവരമറിഞ്ഞത്. പിന്നാലെ പോലീസ് ജീപ്പിൽ തന്നെ പിതാവിനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അനീഷ് കൊ,ല്ല,പ്പെ,ട്ട വിവരം ബന്ധുക്കളൊക്കെ എത്തിയശേഷമാണ് അമ്മ ഡോളിയെ അറിയിച്ചത്. അമ്മയേയും സഹോദരനേയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ .

Share this on...