സഹിക്കാൻ ആകാതെ അച്ഛൻ .പക്ഷേ ഇരു വീട്ടുകാർക്കും ഉണ്ടായത് വലിയ നഷ്ടം.വിശ്വസിക്കാനാകാതെ നാട്ടുകാർ.

in News 32 views

തിരുവനന്തപുരത്തെ അനീഷ് ജോർജിൻ്റെ വി,യോ,ഗം താങ്ങാനാവാതെ മാതാപിതാക്കൾ. മകൻ വീട്ടിൽ ഉണ്ടെന്ന വിശ്വാസത്തിലാണ് അച്ഛനുമമ്മയും ഉറക്കം എഴുന്നേറ്റത്. ആ പ്രതീക്ഷയിൽ മുൻപോട്ട് പോവുകയും ചെയ്തു.അപ്പോഴാണ് പോലീസ് എത്തിയത്. രാവിലെ പൊലീസെത്തി മ,ര,ണ വിവരം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിൽ ഇല്ലെന്നകാര്യം ഈ അച്ഛനുമമ്മയും അറിയുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് അനീഷിന് വാ,ഹ,നാ,പ,ക,ട,ത്തി,ൽ ഗു,രു,ത,ര,മായി പ,രി,ക്കേ,റ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. അസുഖം ഭേദമായി വീണ്ടും സജീവമാകുമ്പോഴാണ് വി,യോ,ഗം.

കേസിലെ പ്രതിയായ സൈമൺ ലാലയുടെ മകളും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് അധികം ആർക്കും അറിയുമായിരുന്നില്ല. അനീഷിൻ്റെ വീട്ടിൽ നിന്നും വെറും 800 മീറ്റർ മാത്രമാണ് സൈമണിൻ്റെ വീട്ടിലേക്കുള്ള ദൂരം. പള്ളിയിലെ പരിചയക്കാരാണ് ഇവർ. പുലർച്ചെ മൂന്നു മണിയോടെ ആരുമറിയാതെ അനീഷ് വീട്ടിൽനിന്നും പുറത്തിറങ്ങി എന്നാണ് പൊലീസ് നിഗമനം. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തും. സൈമണിൻ്റെ വീടിൻ്റെ ഒരുഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് ഇവിടെ വാടകക്കാർ ഉണ്ടായിരുന്നില്ല.

കൃത്യം നടത്തിയ ഉടൻതന്നെ സൈമൺ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയും ചെയ്തു. കള്ളനാണെന്ന് കരുതി ആണ് ചെയ്തത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.ഉടൻ പോലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.തുടർന്ന് യുവാവിൻ്റെ മാതാപിതാക്കളെയും അധികൃതർ വിവരമറിയിക്കുകയായിരുന്നു. അതുവരെ മകൻ വീട്ടിലുണ്ടെന്നായിരുന്നു രക്ഷിതാക്കൾ. മകളുടെ മുറിയിൽനിന്ന് ശബ്ദം കേട്ടതോടെ ലാലു ക,ത്തി,യു,മാ,യി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ വാതിൽ ച,വി,ട്ടി തുറന്നു. ലാലുവിനെ കണ്ടതോടെ അനീഷ് കു,ളി,മു,റി,ക്കു,ള്ളിൽ ഒളിച്ചു. അവിടെ വച്ച് ലാലു യുവാവിനെ കു,ത്തി വീ,ഴ്ത്തി,.

പിന്നീട് ഒരു പയ്യൻ കു,ത്തേ,റ്റ് കി,ട,ക്കു,ന്നു,ണ്ടെ,ന്നും, ആശുപത്രിയിൽ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.ഉടൻ പോലീസ് ലാലുവിൻ്റെ വീട്ടിലേക്ക് പോയി.അനീഷിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃ,ത,ദേ,ഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ്. പ്രവാസിയായ ലാലു ഒന്നരവർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം പേട്ടയിലെ ഇഡൻ എന്ന വീട്ടിലായിരുന്നു താമസം. കേസിലെ പ്രതിയായ ലാലുവിൻ്റെ മകളും കൊല്ലപ്പെട്ട അനീഷും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Share this on...