ഭാര്യയെയും മക്കളേയും പ്രാണനെ പോലെ സ്നേഹിച്ച, യാത്രകളേയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹരി

in News 38 views

വാഹന കമ്പനിയിൽ ജനറൽ ആയിരുന്ന ഹരികൃഷ്ണൻ സ്വയം മ,രി,ത് എന്തിനു.ഇന്നലെ പ്രിയ സുഹ്യത്തിന്റെ സംസ്കാര ചടങ്ങിന് സാക്ഷി ആയി നിന്നിരുന്ന ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നു പോയ ചോദ്യമിതാണ്.ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയ ഭാര്യക്കും രണ്ടു മക്കൾക്കും ഒപ്പം ജീവിതം ആഘോഷം ആക്കിയ ഹരിയുടെ ജീവിതം ആരെയും അസൂയപ്പെടുത്തുന്നത് ആയിരുന്നു.ഭാര്യക്കും മക്കൾക്കും ഒപ്പം ഹരി നിരവധി തവണ പല സ്ഥലത്തേക്ക് പോയിട്ടുണ്ട്.ഇനി പോകാൻ കേരളത്തിൽ സ്ഥലം ഒന്നും ബാക്കി ഇല്ലെന്നു തന്നെ പറയാം.അത്രമേൽ കുടുംബത്തെ സ്നേഹിച്ച ഹരി വലിയ സുഹ്യത് വലയത്തിനു ഉടമ ആയിരുന്നു.എന്നാൽ ഹരി എന്തിനു ഇത് ചെയ്തു എന്ന ചോദ്യത്തിന് കൂട്ടുകാർക്ക് പോലും ഉത്തരം നൽകാൻ കഴിയുന്നില്ല.പഠിച്ചത് നേഴ്‌സിങ് ആണെങ്കിലും വാഹനത്തിനോടും യാത്രയോടും ഉള്ള ഇഷ്ടം അയാളെ എത്തിച്ചത് പ്രമുഖ മാർക്കറ്റിംഗ് കബ്ബനിയിലേക്കാണ്.

എന്നാൽ കൊറോണ കാലത്തു തന്റെ പഠന മേഖലയിൽ സേവനത്തിനും ഹരി കൃഷ്ണൻ സമയം കണ്ടെത്തിയിരുന്നു.കോവിഡ് സാഹചര്യത്തിൽ മാസങ്ങളോളം തെക്കുംതലയിലെ കേന്ദ്രത്തിൽ നേഴ്സ് ആയികൊണ്ട് ജോലി നോക്കിയിരുന്നു.ലോക് ഡൗൺ കഴിഞ്ഞ ശേഷമാണ് കൊടിമതിയിലെ ഇരു ചക്ര വാഹന ഷോ റൂമിലെ ജനറൽ മാനേജർ ആയി കൊണ്ട് തിരികെ എത്തിയത്.ആനിക്കാട് മുക്കാലി റൂട്ടിലെ ഹരി കൃഷ്ണന്റെ വീട് ആരെയും ആകർഷിക്കുന്നതാണ്.ഷോട്ട് ഫിലീമിന്റെയും യൂടൂബ് വീഡിയോയും ഷൂട്ടിംഗ് ഇവിടെ നടന്നിരുന്നു.ജോലിക്ക് വീട്ടിൽ നിന്നും കാറിൽ ഇറങ്ങിയതാണ് ഹരി.രാവിലെ 11 10 നു മുട്ടമ്പലത്തു വെച്ച് കൊണ്ടാണ് ഈ സംഭവം നടന്നത്.ഈ ഭാഗത്തു ആയികൊണ്ട് പാത ഇരട്ടിപ്പിക്കൽ നടന്നു കൊണ്ടിരിക്കുകയാണ്.

ട്രെയിൻ ഇവിടെ ഇരുപത് കിലോ മീറ്റർ വേഗത്തിലാണ് ഓടുന്നത്.ട്രെയിൻ പോകുന്നതിനു വേണ്ടി അടച്ച റെയിൽവേ ക്രോസിൽ കാർ നിർത്തി ഹരികൃഷ്ണന് മാറി നിന്നു ഫോൺ ചെയ്യുന്നത് പലരും കണ്ടിരുന്നു.ട്രെയിൻ പോകുന്ന സമയം വരെ ഫോൺ ചെയ്യുക ആണെന്നാണ് കണ്ടു നിന്നവർ കരുതിയത്.പുനലൂർ ഗുരുവായൂർ എക്പ്രസ് അവസാന രണ്ടു കമ്പാർട്മെന്റ് പോകുന്നതിനു ഇടയിലാണ് ഹരികൃഷ്ണൻ കടുംകൈ ചെയ്തത്.

Share this on...