ഈ പെണ്ണിന് വേണ്ടിയാണല്ലോ തന്റെ ജീവൻ പോയത് എന്നോർത്തു കെവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും

in News 49 views

ഇന്നും വേദനയോടെ കേരളം മുഴുവൻ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ ഓർക്കുന്ന പേരുകളാണ് കെവിനും, നീനുവും. പ്രണയത്തിൻ്റെ പേരിൽ ജീവൻ ന,ഷ്ട,പ്പെ,ടു,ത്തേ,ണ്ടി വന്ന കെവിനും,കെവിൻ്റെ ഓർമകളിൽ നീറി കെവിൻ്റെ കുടുംബത്തോടൊപ്പം കഴിയുന്ന നീനുവും ഏവരുടെയും ഹൃദ,യ,വേ,ദന തന്നെയാണ്. 2018 മെയ് മാസത്തിലാണ് നട്ടാശ്ശേരി സ്വദേശിയായ കെവിൻ്റെ ശ,രീ,രം തെന്മല ചാലിയാർ പു,ഴയി,ൽ നി,ന്നും കി,ട്ടി,യ,ത്. തെന്മല സ്വദേശിനിയായ നീതുവുമായി പ്രണയത്തിലായിരുന്ന കെവിനെ നീനുവിൻ്റെ സഹോദരനും അച്ഛനും ചേർന്ന് ഇ,ല്ലാ,താ,ക്കു,ക,യാ,യി,രുന്നു.

ഒരു പാട് സ്വപ്നങ്ങൾ കണ്ട് കെവി നൊപ്പം ജീവിക്കാൻ ഇറങ്ങിയതാണ് നീനു. എന്നും വ,ഴ,ക്കി,ടു,ന്ന, പണത്തിന് വേണ്ടി മാത്രം ജീവിച്ച മാതാപിതാക്കളുടെ അടുത്ത് നിന്ന് സ്നേഹം കിട്ടി ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിറങ്ങിയ നീനുവിനെ കാത്തിരുന്നത് വലിയ ഒരു ദു,ര,ന്ത,മാ,യിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ട കെവിനൊപ്പം നീനുപോയത് വീട്ടുകാരുടെ അഭിമാനത്തിനു ക്ഷ,ത,മാ,യ,തി,നെത്തുടർന്ന് നീനുവിൻ്റെ കുടുംബം കെവിനെ ഇ,ല്ലാ,താ,ക്കി,യ,ത്.

എന്നാൽ ഇതിനുശേഷം നീനു തൻ്റെ വീട്ടുകാരെ ഉ,പേ,ക്ഷി,ച്ച് കെവിൻ്റെ കുടുംബത്തോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അതേ സമയം ഈ സംഭവ ശേഷം മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം ആ സുരക്ഷിത്വത്തിൽ തന്നെ കഴിയുകയാണ് നീനു. കെവിൻ്റെ അച്ഛൻ ജോസഫ്, അമ്മ മേരി, സഹോദരി കൃപ എന്നിവരാണ് ഇപ്പോൾ നീനുവിനൊപ്പമുള്ളത്. നീനു ബാംഗ്ലൂരിൽ എംഎസ്ഡബ്ലിയു അവസാനവർഷ വിദ്യാർഥിനിയാണ് ഇപ്പോൾ.

സർക്കാർ നൽകിയ പത്ത് ലക്ഷം രൂപയും, പി എം ആവാസ് യോജന യിൽ നിന്നും നാല് ലക്ഷം രൂപയും കുടുംബ സുഹൃത്തിൻ്റെ സഹായവും എല്ലാം ലഭിച്ചതോടെ വീടുപണി പൂർത്തിയാക്കാൻ കെവിൻ്റെ കുടുംബത്തിന് കഴിഞ്ഞിരുന്നു. തൻ്റെ പ്രിയതമനെ ന,ഷ്ട,പ്പെ,ട്ട നീനുവിൻ്റെ വിഷമം എല്ലാവരും സ്വന്തം മകളുടെ വിഷമം പോലെ കണ്ട് അവളെ ആശ്വസിപ്പിച്ചിരുന്നു.ഇപ്പോഴിതാ നീനുവിൻ്റെ ഉയർച്ച കണ്ട സന്തോഷത്തിലാണ് കേരളത്തിലെ ജനങ്ങൾ. നീനുവിൻ്റെ നല്ല ഭാവിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നിനു തന്നെ നന്ദിയും അറിയിച്ചു. നീനു കെവി നെ കണ്ടുമുട്ടുന്നത് ഒരു ഓഗസ്റ്റ് 27 നായിരുന്നു. കോട്ടയം ബസ് സ്റ്റാൻഡിൽ കൂട്ടുകാരിയുമായി ബസ് കാത്തു നിൽക്കുമ്പോൾ ആയിരുന്നു ആദ്യമായി കെവിനെ കാണുന്നത്. പിന്നീട് സൗഹൃദമായി.

ആ സൗഹൃദം പിന്നീട് പ്രണയമായി. തൻ്റെ വീട്ടിൽ താൻ അനുഭവിച്ച ദുരിതത്തിൽ നിന്നും അവൾ ആ പ്രണയത്തിൽ ഏറെ സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ കെവിനുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും, ആ സന്തോഷം ഇല്ലാതാവുകയും ചെയ്യുകയായിരുന്നു.കേസിൽ പ്ര,തി,കൾക്ക് ഇരട്ട ജീ,വ,പ,ര്യ,ന്തമാണ് കോടതി വിധിച്ചത്. സഹോദരൻ ഷാനു ചാക്കോ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇപ്പോൾ ഉള്ളത്. ജാതി അധിക്ഷേപം കൊണ്ട് ഇതൊരു ദു,ര,ഭി,മാ,ന,ക്കൊ,ല ആയതിനാലും, കെവി ൻ്റെയും, നീനുവിൻ്റെയും സംഭവത്തെ കേരളത്തിലെ ജനങ്ങൾ ഞെട്ടലോടെ ആയിരുന്നു കണ്ടിട്ടുള്ളത്.

ഒരു പാടാളുകൾ നീനുവിൻ്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരുന്നു. തൻ്റെ പ്രിയതമനെ ന,ഷ്ട,പ്പെട്ട നീനുവിൻ്റെ വിഷമം എല്ലാവരും സ്വന്തം മകളുടെ വിഷമം പോലെ കണ്ട് അവളെ ആശ്വസിപ്പിച്ചിരുന്നു. ഇന്നും കെവിൻ്റെ വീട്ടുകാരെ ചേർത്ത് നിർത്തുകയായിരുന്നു നീനു. അവളും സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്നു. ഇപ്പോഴും അവധി കിട്ടിയാൽ അവൾ കെവിൻ്റെ വീട്ടിലേക്കാണ് വരിക. അവിടെയാണ് അവളുടെ ജീവിതമിപ്പോൾ. സ്വന്തം വീട്ടുകാരുമായി യാതൊരു വിധത്തിലുമുള്ള ബന്ധം തുടരാനും നീനു തയ്യാറല്ല. നീനു ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത് കെവിൻ്റെ വീട്ടിൽ വരുമ്പോഴാണ്. നീനുവിൻ്റെ നല്ല മനസിനെ നിരവധി പേരാണ് ആശംസിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. നീനുവിന് എന്നും നല്ല ഭാവിക്കായി മലയാളികൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഉണ്ടാവുമെന്നും ചിലർ കമൻറുകളിലൂടെ അറിയിക്കുന്നു

Share this on...