23 കാരി പിടിയിലാകുമ്പോൾ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ.

in News 276 views

പ്രണയത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ന.ഗ്ന.നാ.ക്കി മ.ർ.ദ്ദി.ച്ച സംഭവത്തിൽ മകൾ കൊ.ട്ടേ.ഷ.ൻ നൽകിയതല്ലെന്ന് അ.റ.സ്റ്റിലായ ലക്ഷ്മിപ്രിയയുടെ അമ്മ. മകൾ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും ലക്ഷ്മിപ്രിയയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് മകളെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ മോശം വീഡിയോകൾ അയച്ചു. ഇതൊഴിവാക്കാൻ മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അമ്മ വെളിപ്പെടുത്തി. എൻ്റെ മകൾ ആ പയ്യനെ അടിക്കാൻ വേണ്ടി കൊട്ടേഷൻ കൊടുത്ത് ഒന്നുമല്ല. അവർ രണ്ടുപേരും ഒരേ പ്രായക്കാരാണ്, സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ പയ്യൻ മകളെ ശല്യം ചെയ്യാൻ തുടങ്ങി.

മോശം വീ.ഡി.യോയൊക്കെ അയക്കുമായിരുന്നു വളരെ മോശപ്പെട്ട രീതിയിൽ സംസാരിക്കും. അത് ഒഴിവാക്കാൻ അവൾ സുഹൃത്തുക്കളോട് പറഞ്ഞു. അതിനാണ് അവർ വന്നത്. അവരാണ് ആ പയ്യനെ മ.ർ.ദ്ദി.ച്ചത് അല്ലാതെ മകൾ കൊ.ട്ടേ.ഷൻ കൊടുത്ത് ഒന്നുമല്ല. അവൾ അത്തരക്കാരിയല്ല. നല്ലൊരു കലാകാരിയാണ്. അവളെ പഠിപ്പിച്ച അധ്യാപകരോട് ചോദിച്ചാലറിയാം. ലക്ഷ്മിപ്രിയ അമ്മ പറഞ്ഞു.അതേസമയം മകനെ മോ.ചി.പ്പി.ക്കാൻ മു.ഖ്യ.പ്ര.തിയായ യുവതി പണം ആവശ്യപ്പെട്ടതായി യുവാവിൻ്റെ പിതാവ് ആരോപിച്ചു. പിടിയിലായ ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് മകനെ ക്രൂ.ര.മാ.യി മ.ർ.ദ്ദി.ച്ചു.വെന്ന് പിതാവ് വെളിപ്പെടുത്തി. പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

വാഹനത്തിനുള്ളിൽ വെച്ച് അവർ അവനെ ക്രൂ.ര.മാ.യി മർ.ദ്ദി.ച്ചു.. അതിനിടെ കഴുത്തിൽ കിടന്ന മാലയും വാച്ചും പണവും അവൻ്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. അതിനുശേഷം കറുത്ത തുണിയിട്ട് മുഖം മുഴുവൻ മറച്ചു .അവിടെനിന്ന് ഒരു പഴയ വീട്ടിലേക്ക് ആണ് കൊണ്ടുപോയത്. അവിടെ വച്ചും ക്രൂ.ര.മായി. മർദ്ദിച്ചു. ഭാരമുള്ള വടിവെച്ചാണ് അടിച്ചത്. ഇതിനിടെ ഷോ.ക്ക്. അടിപ്പിക്കുകയും ചെയ്തു. അതിൻ്റെ വീഡിയോ യെല്ലാം അവർ എടുത്തിട്ടുണ്ട്. മകൻ ഇതുവരെ ഈ അ.തി.ക്ര.മ.ത്തി.ൻ്റെ ഷോക്കിൽ നിന്ന് മോചിതനായിട്ടില്ല. പിതാവ് പറഞ്ഞു.അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ ത.ട്ടി.ക്കൊ.ണ്ടു.പോയി മ.ർ.ദ്ദി.ച്ചവശനാക്കി എറണാകുളത്തെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറിയന്നൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിലായത്.

തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ കൊ.ട്ടേ.ഷ.ൻ പ്രകാരമാണ് യുവാവ് ആ.ക്ര.മി.ക്ക.പ്പെ.ട്ട.തെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേ.സി.ൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി. സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ നേരത്തെ അ.റ.സ്റ്റ്. ചെയ്തിരുന്നു. ലക്ഷ്മിപ്രിയ ഉൾപ്പെട്ട സംഘം ആണ് യുവാവിനെ മ.ർ.ദ്ദി.ച്ചത്. ലക്ഷ്മിപ്രിയ അടക്കം എട്ടു പേർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറ് പേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ല.ക്ഷ്മി.പ്രി.യയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻകാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്ന് കൊട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പുതിയ കാമുകൻ്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്.
All rights reserved News Lovers.

Share this on...