മധ്യ പ്രദേശിലെ സാഗറിലും ഭോപ്പാലിലും ആയി നാല് പേരെ റിപ്പർ മോഡലിൽ ത,ല,ക്ക് അ,ടി,ച്ചു കൊ,ല നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു മൂന്നു ദിവസത്തിന് ഇടയിൽ നാല് പേരെ ക്രൂ,ര,മാ,യി കൊണ്ട് വധിച്ച കൊ,ല,യാ,ളി ശിവ പ്രസാദ് ദുർവയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സുരക്ഷാ ജീവനക്കാരെയാണ് ഇയാൾ കൊ,ല ചെയ്തത്.പ്രശസ്തൻ ആകാനാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്ന് ദുർവാ പറയുന്നു.സാഗർ ജില്ലയിൽ ആയിരുന്നു ശിവ പ്രസാദ് ആദ്യ മൂന്ന് കൊ,ല,പാ,ത,കം നടത്തിയത്.
ഫാക്ടറി സുരക്ഷാ ജീവനക്കാരൻ ആയിരുന്ന അൻപത് വയസുകാരൻ ആയ കല്യാൺ ലോധി ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിൽ ഉണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരൻ അറുപത് വയസ്സ് ഉള്ള ശംഭു നാരായണൻ ഒരു വീടിന്റെ കാവൽ ജോലി ചെയ്തിരുന്ന കാവൽ അവഹാർ എന്നിവരെയാണ് പ്രതി കൊ,ല,പ്പെ,ടു,ത്തി,യ,ത്.കാവൽക്കാർ രാത്രി ഉറങ്ങുന്നതിനു ഇടയിൽ ചുറ്റിക കൊണ്ടും വ,ടി കൊണ്ടും കല്ല് കൊണ്ടും ത,ല ത,ക,ർ,ത്തായിരുന്നു കൊ,ല,പാ,ത,കം.നാലാമത്തെ കൊല നടത്തിയതിനു പിന്നാലെയാണ് ശിവ പ്രസാദിനെ പോലീസ് പിടി കൂടിയത്.
ഫൊപ്പാലിലെ ഒരു സുരക്ഷാ ജീവനക്കാരനെയാണ് യുവാവ് കൊ,ല നടത്തിയത്.സാഗറിൽ കൊല നടത്തിയ ആളിൽ നിന്നും ശിവ പ്രസാദ് മോഷ്ടിച്ചിരുന്നു. ഈ മൊബൈൽ ഫോൺ ലൊക്കേഷൻ വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.