കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട് മ,രി,ച്ച റിജിലാലിനു നാട് കണ്ണീരോടെ വിട നൽകി.ഇന്നലെ വൈകുന്നേരം ആയിരുന്നു സംസ്കാരം അതിനു മണിക്കൂർ മുൻപ് മാത്രമാണ് കനികയെ റജിലാൽ മ,രി,ച്ച വിവരം അറിയിക്കുന്നത്.ഇത് അറിഞ്ഞതോടെ സർവ്വതും ത,ക,ർന്ന അവസ്ഥയിൽ ആയിരുന്നു കനിക.പ്രിയപ്പെട്ടവട്ടന്റെ മുഖം അവസാനം ആയി കാണാൻ വീട്ടു മുറ്റത്തേക്ക് എത്തിയപ്പോൾ ഭാര്യ കനികയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ ചുറ്റും ഉള്ളവർക്ക് ഒന്നും കണ്ടു നിൽക്കാൻ ആയില്ല.കൂട്ട കരച്ചിൽ ആയിരുന്നു എങ്ങും അച്ഛൻ കൃഷ്ണ ദാസും ‘അമ്മ രജനിയും സഹോദരനും കണ്ണീരോടെ രജിലാലിനു യാത്ര മൊഴി നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം രാത്രി ഏഴര മണിക്കാണ് അവരെ ചെങ്ങരോത് വീട്ടിൽ എത്തിച്ചത്.സുഹ്യത്തുക്കളും ബന്ധുക്കളും ആയി വലിയ ഒരു ജനാവലി തന്നെ ഉണ്ടായിരിന്നു.വിദേശത്തു നിന്നും സഹോദരൻ രാത്രി എത്തിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്.മൂന്നു ആഴ്ച മുൻപ് ആയിരുന്നു ഇവരുടെ വിവാഹം.കനിക തിങ്കൾ രാത്രി തന്നെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് എത്തിയിരുന്നു ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിൽ നിർത്തി കൊണ്ടാണ് കടിയങ്ങാട് സ്വദേശി രജിലാൽ യാത്ര ആയത്.പത്തു വർഷത്തെ പ്രണയത്തിനു ഒടുവിൽ കഴിഞ്ഞ മാസം പതിനാലിനാണ് ഇരുവരും തമ്മിൽ വിവാഹം കഴിച്ചത്.സ്കൂൾ കാലത്തു തുടങ്ങിയ പരിചയം വേർപിരിയാനു കഴിയാത്ത പ്രണയം ആയി മാറുകയായിരുന്നു.