സൈജു ചെയ്തത് കണ്ടോ. മോഡലുകളെ പിന്തുടർന്നത് ഇതിനുവേണ്ടി. ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്.

in News 42 views

കൊച്ചിയിൽ മോഡലുകൾ വാ,ഹ,നാ,പ,ക,ട,ത്തി,ൽ മ,രി,ച്ച കേസിലെ പ്രതി സൈജുതങ്കച്ചൻ്റെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങൾ. ചിത്രങ്ങൾ, വീഡിയോകൾ എന്നിവയിൽനിന്നും ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡിജെ പാർട്ടികളുടെയും ഇതിൽ പങ്കെടുത്തവരുടെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സൈജു തങ്കച്ചൻ ല,ഹ,രി നൽകി പെൺകുട്ടികളെ ദു,രു,പ,യോ,ഗം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പടെ ഒട്ടേറെ പെ,ൺ,കു,ട്ടി,കളുടെ ദൃ,ശ്യ,ങ്ങ,ൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു എന്നാണ് വിവരം.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു.ഫോണിലെ ദൃശ്യങ്ങളിൽ ഉള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങൾ സൈജു കൈമാറിയിട്ടുണ്ട്. സൈജുവിൻ്റെ കോൾ റെക്കോർഡുകൾ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയിൽ സൈജു പിന്തുടർന്നത് ദുരുദ്ദേശത്തോടെ ആണെന്ന കാര്യവും ചോദ്യംചെയ്യലിൽ സ്ഥിരീകരിച്ചു. ഹോട്ടലിലോ തൻ്റെ വീട്ടിലോ ഒരു രാത്രി തങ്ങി പിറ്റേന്ന് പോയാൽ മതിയെന്ന് സൈജു മോഡലുകളെ ഭീ,ഷ,ണി,പ്പെ,ടു,ത്തി,യ,തും, ഇതേ ഭയന്നാണ് വാഹനം അതിവേഗം ഓടി രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്നും ഉള്ള സ്ഥിതീകരണവും ചോദ്യംചെയ്യലിൽ ലഭിച്ചു.

എറണാകുളം ജില്ലയിലെ പല ഹോട്ടലുകളിലും നിശ പാർട്ടികൾക്ക് ശേഷമുള്ള ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ല,ഹ,രി എത്തിച്ചു നൽകുന്ന ആളുമാണ് സൈജു എന്ന കണ്ടെത്തൽ ശരിവെക്കുന്നതാണ് ഫോണിലെ ദൃശ്യങ്ങൾ. സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിൽനിന്ന് ഡിജെ പാർട്ടികൾക്ക് ഉപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കർ, മ,ദ്യം മ,ണ,ക്കു,ന്ന പാത്രങ്ങൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജയ് വയലാറ്റിനെയും, സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്ന് വിട്ടയച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തത ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിൻ്റെയും പ്രതീക്ഷ.

Share this on...