സംഭവിച്ചത് നിസ്സാരം എന്ന് കരുതി അവഗണിച്ച ആ വസ്തുവിൽ നിന്ന്, നടുക്കുന്ന റിപ്പോർട്ട് പുറത്ത്.!!

in News 40 views

മാർച്ച എട്ടിന് പുലർച്ചെ ഉണ്ടായ തീ പിടുത്തത്തിൽ ആണ് വർക്കല പുത്തൻ ചന്തയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന പ്രതാപന്റെ കുടുംബം മ,രി,ച്ച,ത്., പ്രതാപൻ ഭാര്യ ഷേർളി, ഇവരുടെ ഇളയ മകൻ അഹിൽ രണ്ടാമത്തെ മകൻ നിഹിലിന്റെ ഭാര്യ അഭിരാമി, അഭിരാമിയുടെ എട്ടു മാസം പ്രായം ആയ കുഞ്ഞു റയാൻ എന്നിവർ ആണ് മ,രി,ച്ച,ത്. ഗു,രു,ത,ര പൊ,ള്ള,ൽ ഏ,റ്റ നിഹുൽ തിരുവനന്ത പുറത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുക ആണ്. മൂത്തമകൻ രാഹുലും കുടുംബവും വിദേശത്തു ആയിരുന്നു.

പുലർച്ചെ ഒന്നരയോടെ അയൽവാസി കെ ശശാങ്കൻ ആണ് പ്രതാപന്റെ വീടിന്റെ കാർ പോർച്ചിനു തീ പിടിച്ചത് കണ്ടു നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാർ വീടിനു ചുറ്റും എത്തുന്നതിനു ഇടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാല് ബൈക്കും കത്തിയിരുന്നു.അടുക്കള ഭാഗത്തെ വാതിൽ തകർത്തു ആണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്. ഇപ്പോൾ ഇതാ സംഭവം നടന്നു ഒരു മാസം ആവുമ്പോൾ ഫയർ ഫോഴ്‌സിന്റെ റിപ്പോർട്ട് പുറത്തു വന്നിരിക്കുക ആണ്. കുടുംബത്തിലെ അഞ്ചു പേരുടെ മ,ര,ണ,ത്തി,നു ഇടയാക്കിയ തീ പി,ടി,ത്ത,ത്തി,നു കാരണം സ്വിച് ബോർഡിലെ തകരാർ ആണ് എന്ന് അ,ഗ്നി,ശ,മന സേനയുടെ റിപ്പോർട്ട്.

കാർപോർച്ചിലെ സ്വിച് ബോർഡിൽ ഉണ്ടായ തീ പൊ,രി കേബിൾ വഴി കത്തി പടർന്നു. ഹാളിൽ നിന്നും പുക മുറികളിൽ പടർന്നു. ബൈക്ക് ക,ത്തി,യ,ത് ജനലിൽ കൂടി തീ പ,ട,ർ,ന്ന,പ്പോൾ എന്നും റിപ്പോർട്ടിൽ പറയുന്നു. അതെ സമയം തീ പി,ടു,ത്ത,തി,ന്റെ കാരണം അറിയില്ല എന്നാണു അ,പ,ക,ട,ത്തി,ൽ ഗു,രു,ത,രം ആയി പൊ,ള്ള,ൽ ഏ,റ്റു ചികിത്സയിൽ കഴിയുന്ന നിഹുലിന്റെ മൊഴി.

Share this on...