സംസ്ഥാനത്തു വീണ്ടും സ്ത്രീധന പീഡന മ,ര,ണം.തൃശ്ശൂർ പെരിഞ്ഞനം കൊച്ചുകുളത്തു രണ്ടു ദിവസം മുൻപ് സ്വയം മ,രി,ക്കാ,ൻ വേണ്ടി ശ്രമിച്ച അഫ്സാന മ,രി,ച്ചു.തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ ആയിരുന്നു മ,ര,ണം.അഫ്സാനയുടെ ഭർത്താവ് അമലിനെ കൈപ്പമംഗലം പോലീസ് രാത്രി അറസ്റ്റ് ചെയ്തു.അമൽ ഇപ്പോൾ റിമാൻഡിലാണ്.ഒന്നര വർഷം മുൻപ് വിവാഹം ചെയ്ത ഇരുവരും പെരിഞ്ഞനം മൂന്നുപടിയിൽ ഉള്ള ഫ്ലാറ്റിൽ ആയിരുന്നു താമസിച്ചു വന്നിരുന്നത്.ദീർഘ കാല പ്രണയ ശേഷം ആയിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്.അഫ്സാന ലാബ് ടെക്നീഷ്യനും അമൽ മൊബൈൽ ഷോപ്പിൽ ജീവനക്കാരനുമാണ്.
വിവാഹത്തിന് ശേഷം പണത്തിന്റെ പേരിൽ അമൽ അഫ്സാനയെ നിരന്തരം മാനസികമായും ശാ,രീ,രികമായും പീ,ഡി,പ്പി,ച്ചി,,രുന്നു എന്നാണ് അയൽവാസികൾ പോലീസിൽ മൊഴി നൽകിയത്.റഹീമിന്റെ മകളാണ് അഫ്സാന.പലപ്പോഴും പണത്തെ ചൊല്ലിയുള്ള വ,ഴ,ക്ക് ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നതായി എന്ന് അയൽവാസികൾ പറയുന്നു.ഇതിന്റെ പേരിൽ നിരവധി തവണ ഇവർ വ,ഴ,ക്കി,ടു,ന്നത് കേട്ടിട്ടുമുണ്ട്.എന്നാൽ ഇത്തരത്തിൽ ഒരു സംഭവം നടന്നു എന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് അയൽവാസികൾ പറയുന്നത്.ഇരുവരും തമ്മിൽ വലിയ പ്രണയം ആയിരുന്നു.നീണ്ട കാലത്തെ പ്രണയ ശേഷമാണു ഇവർ വിവാഹം കഴിക്കാൻ വേണ്ടി തീരുമാനിച്ചത്.എന്നാൽ വിവാഹ ശേഷം അമലിന്റെ സ്വഭാവത്തിൽ മാറ്റം വരുകയായിരുന്നു.