വമ്പൻ ട്വിസ്റ്റ്. കളി മാറുന്നു… ബാലുവിന്റെ ഭാര്യയെ ചൂണ്ടി ദിലീപ്…

in News 35 views

സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കും എന്ന് സംവിധായകൻ ബാല ചന്ദ്ര കുമാർ ഭീ,ഷ,ണി,പ്പെ,ടു,ത്തി,യ,ത് ആയി നടൻ ദിലീപ് ഹൈ കോടതിയിൽ. തന്റെ കടബാധ്യതകൾ പരിഹരിക്കാൻ ദിലീപ് ഇടപെടണം എന്നും ബാല ചന്ദ്ര കുമാർ ആവശ്യപ്പെട്ടു. ബാലചന്ദ്ര കുമാർ തനിക്കെതിരെ നൽകിയ തെളിവുകൾ കെ,ട്ടി,ച്ച,മ,ച്ച,ത് ആണെന്നും ദിലീപ് ഹൈ കോടതിയികൾ നൽകിയ മറുപടിയിൽ പറയുന്നു. നടിയെ ആ,ക്ര,മി,ച്ച കേസ്സിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ സമീപിച്ചു എന്ന് അവകാശ പെട്ട് ബാൽകചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടു എന്നാണു ദിലീപ് ഹൈ കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നത്. നെയ്യാറ്റിൻകര ബിഷപ്പും ആയി തനിക്കും തന്റെ ഭാര്യക്കും അടുത്ത ബന്ധം ഉണ്ട് എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ അവകാശ വാദം.

എന്നാൽ ഈ അവകാശ വധത്തിൽ കഴമ്പു ഇല്ലാത്തതിനാൽ പണം നൽകിയില്ല. ഇതിൽ ബാലചന്ദ്ര കുമാറിന് വിരോധം ഉണ്ട്.അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാത്തതും ആയി. സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ, ജാമ്യം റദ്ധാക്കും എന്ന് ഭീ,ഷ,ണി,പ്പെ,ടു,ത്തി,. തന്റെ കടബാധ്യതകൾ പരിഹരിക്കാൻ ദിലീപ് ഇടപെടണം എന്നും ബാലചന്ദ്ര കുമാർ ആവശ്യപ്പെട്ടു. അഭിനയിക്കും എന്ന് പറഞ്ഞു ബാലചന്ദ്ര കുമാർ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട് എന്നും ദിലീപിന്റെ മറുപടിയിൽ പറയുന്നു. പലതവണ ആയി തന്റെ പകലിൽ നിന്നും പത്തു ലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിട്ടുണ്ട്, പോലീസിനെ വിളിച്ചു തന്റെ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ബാലചന്ദ്ര കുമാർ ഭീ,ഷ,ണി, പെടുത്തിയതായും ദിലീപ് അറിയിച്ചു. ബാല ചന്ദ്ര കുമാർ ഹാജർ ആക്കിയിട്ടുള്ള ഓഡിയോ ക്ലിപ്പുകൾ അടക്കം ഉള്ള തെളിവുകൾ കെട്ടിച്ചമച്ചത് ആണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ഓഡിയോ റെക്കോർഡ് ചെയ്തു എന്ന് പറയപ്പെടുന്ന ടാബ് ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ബാല ചന്ദ്ര കുമാർ പോലീസിന് കൈമാറിയ വാട്സാപ്പ് ചാറ്റുകൾ എഡിറ്റ് ചെയ്തത് ആണെന്ന് ദിലീപ് പറയുന്നു.

Share this on...