വളരെ അധികം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ത്യശൂരിൽ നിന്നും എത്തുന്നത്.വനിതാ വ്യാപാരിയെ നടു റോഡിൽ മക്കളെ മുന്നിൽ വെ,ട്ടി,ക്കൊ,ന്നു എന്ന വാർത്ത ആണത്.എറിയാട് ബ്ലോക്കിന് കിഴക്ക് വശം മാങ്ങാരപ്പറമ്പിൽ മുപ്പത് വയസ്സ് ഉള്ള റിൻസി നാസറാണ് മ,രി,ച്ച,ത്.ഇന്നലെ വൈകുന്നേരം ഏഴേ മുപ്പതിന് ആയിരുന്നു സംഭവം.എറിയാട് സ്കൂളിന് സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തുക ആയിരുന്നു റിൻസി.കട അടച്ചു കൊണ്ട് നാലും പതിനൊന്നും വയസ്സ് ഉള്ള മകൾക്ക് ഒപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രിയാണ് വെ,ട്ടേ,റ്റ,ത്.റിന്‍സിയുടെ ഉടമസ്ഥതയിൽ ഉള്ള തുണി കടയിലെ മുൻ ജീവനക്കാരൻ പുതിയ വീട്ടിൽ റിയാസ് എന്ന 25 വയസുകാരനാണ് ആ,ക്ര,മി,ച്ച,ത്.
ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടർ മറികടന്നു കൊണ്ട് ഇ,ടി,ച്ചു വീ,ഴ്ത്തി,,യ ശേഷം കത്തി എടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടി.റിന്‍സിയുടെ മൂ,ന്നു വി,ര,ൽ അ,റ്റു.അവരുടെ ശരീരത്തിൽ മുപ്പതോളം വെ,ട്ടേ,റ്റു.ആ,ക്ര,മ,ണം കണ്ടു ഭയന്ന മക്കളുടെ ക,ര,ച്ചി,ൽ കേട്ടാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.ഓടി എത്തിയവരെ റിയാസ് ഭീഷണിപ്പെടുത്തി അകറ്റി. ഇതോടെ മക്കളുടെ കരച്ചിൽ കേട്ട് അത് വഴി വന്ന മദ്റസ അധ്യാപകർ റിന്‍സിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇന്ന് മ,രി,ച്ചു. ഇങ്ങനെ റിയാസ് ചെയ്തത് മുൻ വൈരാഗ്യം മൂലമാണ് എന്ന് പോലീസ് അറിയിച്ചു.റിന്‍സിയുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.ഇതിനു പിന്നാലെ ജോലിയിൽ തിരിച്ചു എടുക്കണം എന്ന് ആവശ്യപ്പെട്ടു റിന്‍സിയെ റിയാസ് നിരന്തരം ശല്യം ചെയ്തിരുന്നു.എന്നാൽ തിരിച്ചു എടുക്കാൻ റിൻസി തയ്യാർ ആയില്ല.ഇതിൽ ഉള്ള വൈരാഗ്യത്തിലാണ് ഇങ്ങനെ റിയാസ് ചെയ്തത് എന്ന് പോലീസ് അറിയിച്ചു.