പ്ലസ്ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി 21 കാരിയായ യുവതി. കാരണം കേട്ടോ. ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ.

in News 77 views

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ത.ട്ടി.ക്കൊ.ണ്ടു.പോ.യെന്ന കേ.സി.ൽ. തിരുവനന്തപുരം അരുവികുഴി വീരണകാവ് കൃപാനിലയ സന്ധ്യയെ പോലീസ് അ.റ.സ്റ്റ്. ചെയ്തു. പുരുഷൻ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് സന്ധ്യ പെൺകുട്ടിയുമായി സൗഹൃദത്തിൽ ആവുകയും ത.ട്ടി.ക്കൊ.ണ്ടു.പോ.വുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണ് പ്ര.തി.യെ. പോ.ക്സോ. .നിയമപ്രകാരം തൃശ്ശൂരിൽനിന്ന് അ.റ.സ്റ്റ്. ചെയ്തത്.

അ.റ.സ്റ്റി..ലായ സന്ധ്യ 2016 – ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉ.പ.ദ്ര.വി.ച്ച.തിന് കാട്ടാക്കട സ്റ്റേഷനിൽ രണ്ടു പോ.ക്സോ. കേ.സ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. 2016ൽ കാട്ടാക്കട പോലീസ് രജിസ്റ്റർ ചെയ്ത പോ.ക്സോ. കേ.സി.ൽ. ആറു മാസം ശിക്ഷിക്കപ്പെട്ട സന്ധ്യ ജയിലിൽ കഴിയുന്നതിനിടയിൽ പരിചയപ്പെട്ട ല.ഹ.രി.മ.രുന്നു കേ.സി.ൽ ശി.ക്ഷി.ക്ക.പ്പെ.ട്ട സ്ത്രീക്കൊപ്പം മൂന്നുവർഷം താമസിച്ചിരുന്നു. 2019 -ൽ മംഗലാപുരം പോലീസ് സ്റ്റേഷനിൽ സന്ധ്യയുടെ പേരിൽ അടിപിടി കേ.സ്. രജിസ്റ്റർ ചെയ്തിട്ടുണ്ട് .ലഹരിമരുന്നു സംഘങ്ങളുമായി സന്ധ്യക്ക് ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സൗഹൃദ ഗ്രൂപ്പുകൾ ഉണ്ടാക്കി പെൺകുട്ടികളെ സ്വകാര്യ വിഷമങ്ങൾ പറയാൻ പ്രേരിപ്പിച്ച് അടുപ്പം ഉണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിൽ ചന്തു എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാർഥിനിയുമായി സൗഹൃദം ഉണ്ടാക്കിയത്. ഒമ്പത് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. ഇ.ര.ക.ളു.മായി ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങളിലെ മെസഞ്ചർ ആപ്ലിക്കേഷനിലൂടെ ആയിരുന്നു എന്നും,

വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെ മാത്രമായിരുന്നു ഇതെന്നും പോലീസ് പറയുന്നു. സൈബർസെല്ലിൻ്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും യഥാർത്ഥ പേരും ഫോൺ നമ്പറും കണ്ടെത്തുകയായിരുന്നു. പോലീസ് പിടികൂടുന്നതു വരെ ഒപ്പമുള്ള സ്ത്രീയാണെന്ന് മനസ്സിലായില്ലെന്നും വിദ്യാർഥിനി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

Share this on...