പ്രതി പിടിയിൽ…. സംഭവം ഇങ്ങനെ… പുറത്തുവരുന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ…

in News 169,115 views

ചെമ്പാമുക്കിൽ ആളൊഴിഞ്ഞ റയിൽവേ ക്വാർട്ടേഴ്സിൽ നിന്നും കേരളപുരം സ്വദേശി യുവതിയുടെ പൂർണ ന,ഗ്ന,മായ മൃ,ത,ദേ,ഹം അഴുകിയ നിലയിൽ കണ്ടെത്തിയതിൽ അഞ്ചൽ സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ. 24 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. മ,ര,ണ,പ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ നേരത്തെ ഇയാളുടെ കയ്യിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിൻ ഇടയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ,മരി,ച്ച യുവതിക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇയാൾ നേരത്തെ ക്രി,മി,ന,ൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്നും പോലീസിനോട് പറയുന്നു.

29ന് ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടു എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും, ഇതേതുടർന്ന് ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഡിസംബർ 29 മുതലാണ് കേരളപുരം സ്വദേശിയായ യുവതിയെ കാണാതായത്. ഇയാളെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബർ 31ന് കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്

. എന്നാൽ ഫോൺ കളഞ്ഞു കിട്ടിയതാണോ എന്ന് പറഞ്ഞു. ഈ ഫോണിൽ നിന്നും പോലീസ് നമ്പർ എടുത്തു വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോൾ പോയത്. ഫോണിൻ്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുള്ള വിവരം ഇവർ പോലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്ത ശേഷം ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു തുടർന്ന് യുവതിയുടെ വീട്ടുകാർ കൊട്ടിയം പോലീസിലെത്തി ഫോൺ വാങ്ങി യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയ കുണ്ടറ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല. ഇന്നലെ രാവിലെ യുവതിയുടെ മൃ,ത,ദേ,ഹം കിട്ടിയപ്പോൾ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പോലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു.

ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടു എന്ന കാര്യം യുവാവ് പോലീസിന് മൊഴി നൽകിയത്. ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്ര ഭാഗങ്ങൾ മാത്രമാണ് മൃതദേഹത്തിന് സമീപത്തു ഉണ്ടായിരുന്നത്. കൊല്ലം ബീച്ചിൽ യുവതിയെത്തി എന്ന് പൊലീസ് കണ്ടെത്തിയിരുന്നു എങ്കിലും മറ്റു തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

വിരലടയാള വിദഗ്ദരും ഗോഡ് സ്കോഡും എത്തി പരിശോധന നടത്തി. കാടുമൂടിയ റെയിൽവേ കോട്ടേഴ്സിൽ പൂർണ നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.തലയുടെ ഇടതുഭാഗത്തും മാ,റി,ന് താഴെയുമായി ആഴത്തിലുള്ള മുറിവുകളുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ വീടുകളിൽ വിൽപ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Share this on...