പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ

in News 58 views

വസ്തു വാങ്ങാൻ എന്നപേരിൽ എത്തി ഹ ണിട്രാപ്പ് വയോധികനെ ഭീ ഷണിപ്പെടുത്തി പണം ത ട്ടാൻ ശ്രമിച്ച സംഘം പോ ലീസ് പിടിയിൽ. അടൂർ ചേരംപിള്ളി കുമ്പപുഴ എസ് ബി വില്ലയിൽ ഷിബി വർഗീസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മാങ്ങരം കട്ടുവാളകുടി സിന്ധു, കുറുമ്പാലത്തേക്ക് സാമ്പല്യത്തിൽ മിഥു, അടൂർ പെരിങ്ങാട് കുന്നത്തുകര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ എന്നിവരാണ് അ റസ്റ്റിലായത്.പന്തളം മുടിയോർക്കോണം സ്വദേശിയായ 76 കാരനെയാണ് സംഘം തന്ത്രപൂർവ്വം കു രുക്കിൽ ആക്കിയത്. വയോധികൻ മാത്രമാണ് വീട്ടിൽ താമസം. ഇരുവരുടെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഒഏൽഎക്സിൽ പരസ്യം നൽകിയിരുന്നു.

ആദ്യതവണ ഓട്ടോറിക്ഷക്ക് എത്തിയ യുവതി പിന്നീട് കാറിലാണ് വന്നത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും എത്തിയ സംഘത്തിൽ അരുൺ കൃഷ്ണൻ കൂടെ ഉണ്ടായിരുന്നു. പോ ലീസുകാരൻ ആണെന്ന് പ രാതിക്കാരനെ ഇവർ തെ റ്റിദ്ധരിപ്പിച്ചു.

അതിനുശേഷം ഭീ ഷണിമുഴക്കി 18000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. പിന്നെയും യുവതി ഭീ ഷണി തുടർന്നപ്പോഴാണ് വയോധികൻ വീട്ടിലെത്തിയ ഇളയ മകനെ കാര്യങ്ങൾ ധ രിപ്പിച്ചത്.

മകൻ പോ ലീസിൽ പ രാതി നൽകി. മൂന്നു ലക്ഷം രൂപ വാങ്ങാൻ വീട്ടിൽ എത്തിയ സംഘത്തെ പോ ലീസ് അയിരാണികുളം പാലത്തിനു സമീപം വച്ച് തന്ത്രപൂർവം പി ടികൂടിയത്. പ്രതിയെ അടൂർ കോ ട തിയിൽ ഹാ ജരാക്കി.ഇത് കണ്ടിട്ടാണ് വ്യാ ജേന സിന്ധുവും നവംബർ അവസാനം വയോധികനെ സമീപിച്ചു.ആദ്യതവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച ശേഷം മകളുടെ കല്യാണo ആണെന്നും വീടിന് പുറകുവശത്തെ 10 സെന്റ് സ്ഥലം മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച യുവതി മടങ്ങി. ഈ കഴിഞ്ഞ 6 ന് ഉച്ചക്ക് രണ്ടിന് പ രാതിക്കാരന്റെ വീട്ടിൽ എത്തിയ സിന്ധുവും മിഥുനു ചേർന്നാണ് കെ ണി ഒരുക്കിയത്.തുടർന്ന് വയോധികനുമായി സിന്ധു അടുത്തിഴപഴകി വീടിനു മുകളിൽ കയറിയ യുവതി ഇയാളുടെ മടിയിൽ കയറിയിരുന്നു. ഈ സമയം ഒപ്പം വന്ന മിഥുൻ ഇതെല്ലാം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചു. അതിനുശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീ ഷണിപ്പെടുത്തി.

വയോധികനിൽ നിന്ന് ബ്ലാങ്ക് ചെക്കും അരപ്പവൻ സ്വർണ്ണ മോതിരവും, റൈസ് കുക്കർ, മെഴുകുപ്രതിമ, മൊബൈൽ ഫോണും കൈക്കലാക്കി. ഡി ജി പി പന്തളം എസ് എച്ച് ഓ എന്നിവരെ പരിചയമുണ്ടെന്നും ഇവരെ വിളിച്ചുവരുത്തി തങ്ങളെ ജ യിലിലാകുമെന്ന് ഭീ ഷണിപ്പെടുത്തി .ഭ യന്ന് കാൽക്കൽവീണ വയോധികനെ കൂട്ടി അവർ പന്തളം എസ് ബി ഐ ശാഖയിൽ 2 ലക്ഷത്തിന് ചെക്ക് മാറി. ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ മാത്രം എടുക്കാൻ കഴിഞ്ഞുള്ളൂ. വയോധികന് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ വേണമെന്ന് യുവതി ബാങ്കിൽ ആവശ്യപ്പെട്ടു.പിന്നീട് ബാങ്കിൽ നിന്നും യുവതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു .

പണം കൈക്കലാക്കിയ യുവതി വയോധികനെ വീട്ടിൽ കൊണ്ടുവന്ന് ആക്കി. ഈ കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞാണ് മടക്കിയത്.ആദ്യതവണ ഓട്ടോറിക്ഷക്ക് എത്തിയ യുവതി പിന്നീട് കാറിലാണ് വന്നത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും എത്തിയ സംഘത്തിൽ അരുൺ കൃഷ്ണൻ കൂടെ ഉണ്ടായിരുന്നു. പോ ലീസുകാരൻ ആണെന്ന് പ രാതിക്കാരനെ ഇവർ തെ റ്റിദ്ധരിപ്പിച്ചു അതിനുശേഷം ഭീ ഷണിമുഴക്കി 18000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങുകയും ചെയ്തു.

പിന്നെയും യുവതി ഭീ ഷണി തുടർന്നപ്പോഴാണ് വയോധികൻ വീട്ടിലെത്തിയ ഇളയ മകനെ കാര്യങ്ങൾ ധരിപ്പിച്ചത്.മകൻ പോ ലീസിൽ പ രാതി നൽകി. മൂന്നു ലക്ഷം രൂപ വാങ്ങാൻ വീട്ടിൽ എത്തിയ സംഘത്തെ പോ ലീസ് അയിരാണികുളം പാലത്തിനു സമീപം വച്ച് തന്ത്രപൂർവം പി ടികൂടിയത്. പ്രതിയെ അടൂർ കോ ട തിയിൽ ഹാ ജരാക്കി.

Share this on...