നിമിഷപ്രിയയോട് കോടതി ചെയ്തത് കണ്ടോ; കരഞ്ഞുതളർന്ന് കുടുംബം.!!

in News 20 views

യമൻ പൗരനെ കൊ,ല,പ്പെ,ടു,ത്തി,യ കേസിൽ നിമിഷപ്രിയയുടെ വ,ധ,ശി,ക്ഷ ശരിവെച്ച് കോടതി. സനായിലെ അപ്പീൽ കോടതിയാണ് വ,ധ,ശി,ക്ഷ ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. സ്ത്രീയെന്ന പരിഗണന നൽകി വിട്ടയക്കണമെന്നും വ,ധ,ശി,ക്ഷ,യി,ൽ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷ കോടതിയിൽ അഭ്യർത്ഥിച്ചത്. എന്നാൽ നിമിഷയുടെ അഭ്യർത്ഥന കോടതി തള്ളി. യമനിലെ നിയമ സംവിധാനപ്രകാരം അപ്പീൽ കോടതിയിൽ വിധി വന്നാൽ അത് അന്തിമമാണ്. സുപ്രീം കൗൺസിലിൽ അപ്പീൽ നൽകാൻ സാധിക്കുമെങ്കിലും വിധിയിൽ ഒന്നും ചെയ്യാൻ സുപ്രീം കൗൺസിലിന് സാധിക്കില്ല.

കോടതി നടപടിയിൽ പിഴവുകൾ ഉണ്ടോ എന്ന് മാത്രം പരിശോധിക്കാൻ മാത്രമെ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ നിമിഷയുടെ വ,ധ,ശി,ക്ഷ ശരിവെച്ച കോടതി ഉത്തരവ് അന്തിമമായിരിക്കും.2017 ജൂലൈ 25നാണ് തലാൽ അബ്ദുമഹ്ദി കൊ,ല്ല,പ്പെ,ട്ട,ത്. തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. തലാൽ തന്നെ വ,ഞ്ചി,ച്ച് ലക്ഷണക്കണക്കിന് രൂപ ത,ട്ടി,യെ,ടുത്തെന്ന് നിമിഷ നേരത്തേ വീട്ടുകാർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീ,ഡി,പ്പി,ക്കു,ക, ലൈം,ഗി,ക വൈകൃതങ്ങൾക്കായി ഭീ,ഷ,ണി,പ്പെ,ടു,ത്തു,ക, എന്നിങ്ങനെ ക്രൂ,ര,മാ,യ പീ,ഡ,ന,ങ്ങ,ൾ,ക്ക് ഇ,ര,യാ,യ,തായി നിമിഷ കത്തിൽ പറഞ്ഞിരുന്നു.

ഇതിന് പുറമെ ഇയാൾ തോ,ക്കൂ ചൂണ്ടി തന്നെ നിരന്തരം ഭീ,ഷ,ണി,പ്പെ,ടു,ത്തി,യി,രു,ന്ന,തായും നിമിഷ വീട്ടുകാരെ അറിയിച്ചിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ 2014 ലാണ് തലാലിന്റെ സഹായം നിമിഷ തേടുന്നത്. നിമിഷ ഭാര്യയാണെന്നാണ് തലാൽ പലരോടും പറഞ്ഞിരുന്നത്. ഇതിനായി ഇയാൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്‌ക്കാൻ ശ്രമിച്ചതാണ് കൊ,ല,പാ,ത,ക,ത്തി,ലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.

Share this on...