മലപ്പുറത്ത് പട്ടാപകൽ കോളേജ് വിദ്യാത്ഥിക്ക് എതിരെ ആ,ക്ര,മ,ണം നടത്തിയ പ്രതിയെ പിടികൂടി 15 വയസ്സുകാരനാണ് ഈ കേസിലെ പ്രതി കുറ്റം സമ്മതിച്ചതായിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊണ്ടോട്ടിയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ പീ,ഡി,പ്പി,ക്കാ,ന് ശ്രമിച്ച കേസില്‍ 15 കാരനായ പ്രതിയെ പൊലീസ് വലയിലാക്കിയത് മണിക്കൂറുകൾക്കകം. ജില്ല ജൂഡോ ചാമ്പ്യനായ പത്താം ക്ലാസുകാരാനാണ് അറസ്റ്റിലായത്. പിടിയിലായ വിദ്യാര്‍ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു പൊലിസ് പറഞ്ഞു. അ,ക്ര,മ,ത്തി,നി,രാ,യ വിദ്യാര്‍ഥിനിയുടെയും സമീപവാസികളുടെയും മൊഴികളും സി.സി.ടി.വി ദൃശങ്ങളുമാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നാടിനെ ന,ടു,ക്കി,യ സംഭവം. കോളേജിലേക്ക് പോവുകയായിരുന്നു 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി കീ,ഴ്,പ്പെ,ടു,ത്തി വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. കു,ത,റി മാ,റി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്. പ്രതി പെണ്‍കുട്ടിയെ ഒരുകിലോമീറ്ററോളം ദൂരം പിന്തുടര്ന്നാണ് ആ,ക്ര,മി,ച്ച,ത്. പെണ്‍കുട്ടിയുടെ പിറകില്‍നിന്ന് മുഖം പൊത്തിപിടിക്കുകയും ഒരു മീറ്ററിന് മുകളില്‍ ഉയരമുള്ള മതിലിന് മുകളിലൂടെ വാ,ഴ,ത്തോ,ട്ട,ത്തി,ലേ,ക്ക് വ,ലി,ച്ചി,ടു,ക,യു,മാ,യി,രു,ന്നു. പ,രി,ക്കേ,റ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സ തേടി.
പ്രതിയുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. പരിസരങ്ങളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ മുഴുവൻ പരിശോധിച്ചു. മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ ജുഡോ ചാമ്പ്യനായ അ,ക്ര,മി,യെ പെൺകുട്ടി സധൈര്യം പ്രതിരോധിക്കുകയായിരുന്നു. ആ,ക്ര,മ,ണ,ത്തി,നി,ടെ അ,ക്ര,മി,യാ,യ 15 കാരനും മു,റി,വേ,റ്റി,രു,ന്നു. ഈ പ,രി,ക്കാ,ണ്, പ്ര,തി,യെ തി,രി,ച്ച,റി,യാ,നും, പി,ടി,കൂ,ടാ,നും സഹായിച്ചത്.