അന്നും ഇന്നും എന്നും സിനിമയുടെ തട്ടകത്തിൽ മലയാളികൾ ഓർത്തു വെക്കുന്ന ഒരു മുഖം ഉണ്ട് തിലകൻ.മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് പൂർണമായും വിശേഷിപ്പിക്കുന്ന അഭിനയ കുലപതി ആയ തിലകനെ കുറിച്ച് ഓർമയിൽ മകൾ ഷോബി തിലകൻ അച്ഛനെ കുറിച്ച് ഒരായിരം ഓർമയാണ് ഷോബിക്ക് ഉള്ളത് ഒട്ടനവധി കഥാ പാത്രത്തിനു ഷോബി തിലകൻ ജീവൻ നൽകി മലയാള സിനിമയിൽ നിന്നും തിലകൻ എന്ന താര വിസ്മയം പടിയിറങ്ങിയിട്ടു ഒൻപതു വര്ഷം പിന്നിട്ടു കഴിഞു.2012 സെപ്റ്റംബർ 24 നു ആയിരുന്നു അദ്ദേഹത്തിന്റെ വി,യോ,ഗം ഹൃദയാഘാതത്തെ തുടർന്ന് കൊണ്ട് ആയിരുന്നു അദ്ദേഹത്തിന് മ,ര,ണം സംഭവിച്ചത്.അഭിനയ കലയുടെ പെരുന്തച്ചൻ എന്ന വിശേഷണത്തിന് മലയാള സിനിമയിൽ വേറെ ഒരാൾ ഇല്ല എന്ന് തന്നെ പറയാം.തനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കഥാ പാത്രവും ഇതിനോടകം ചെയ്തു കൊണ്ട് പ്രേക്ഷകര്ക് മുന്നിൽ നല്ല ഒരു കാഴ്ച വസന്തം ഇദ്ദേഹം നൽകി.
എന്നാൽ നടന്റെ അവസാന സമയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഷോബി തിലകൻ.അച്ഛനോട് ഒപ്പം ഉള്ള ഓരോ നിമിഷവും വിലപ്പെട്ടത് ആയിരുന്നു.അച്ഛന്റെ കൂടെ അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നത് താൻ ആയിരുന്നു എന്നാണ് ഷോബി വ്യക്തമാക്കിയത്.പ്രമുഖ വാർത്ത മാധ്യമം ആയ കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഷോബിയുടെ ഈ വെളിപ്പെടുത്തൽ.ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ നിന്നും വളർന്നത് കൊണ്ട് അച്ചനെ തനിക്ക് ഏറെ മിസ് ചെയ്തിരുന്നു.പത്താം ക്‌ളാസിനു ശേഷമാണ് അച്ഛന്റെ കൂടെ തനിക്ക് താമസിക്കാൻ കഴിഞ്ഞത് എന്ന് ഷോബി പറഞ്ഞു അത്ഭുത വസ്തു എന്നത് പോലെ ആയിരുന്നു വളരെ ചെറുപ്പത്തിൽ ഞാൻ അച്ഛനെ കണ്ടിരുന്നത്.വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.