തിരുവനന്തപുരത്തെ നടുക്കിയ സംഭവം കാമുകിക്കൊപ്പം റൂമെടുത്തു വിവാഹിതനായ യുവാവ്. പക്ഷേ സംഭവിച്ചത്.

in News 31 views

തലസ്ഥാന നഗരിയെ ഇപ്പോൾ നടുക്കുന്നത് ഹോട്ടൽമുറിയിലെ യുവതിയുടെ ദു.രൂ.ഹ.മ.ര.ണം ആണ്. സംഭവത്തിൽ പ്രവീൺ എന്ന യുവാവ് പരവൂർ പോലീസ് സ്റ്റേഷനിൽ കീ.ഴ.ട.ങ്ങി.യതോടെ ആണ് അ.റും. .കൊ.ല പുറംലോകമറിഞ്ഞത്. തലസ്ഥാനനഗരിയിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്നു പ്രവീണും ഗായത്രിയും. ഇരുവരും പ്രണയത്തിലായിരുന്നു. എട്ടു മാസം മുൻപ് ഗായത്രി ജോലി അവസാനിപ്പിച്ചിരുന്നു. വിവാഹിതനായ പ്രവീണിന് രണ്ടു കുട്ടികളുണ്ട്. വീരണകാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പോലീസിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.

പ്രവീണിൻ്റെ ഭാര്യയുടെ പരാതിയെത്തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയത്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലികെട്ടുന്ന ഫോട്ടോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പ്രവീണിനെ ജ്വല്ലറിയുടെ തമിഴ്നാട്ടിലെ ഷോറൂമിലേക്ക് സ്ഥലംമാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിനു മുൻപായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. ഇന്നലെ രാവിലെ 10 മണിയോടെ പ്രവീണാണ് മുറിയെടുത്തത്. 12മണിയോടെ ഗായത്രിയും എത്തി എന്നാണ് പോലീസ് പറയുന്നത്. വൈകിട്ട് അഞ്ചരയോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും തിരിച്ചുവന്നില്ല. പിന്നീട് പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മ.രി.ച്ച. നി.ല.യി.ൽ കണ്ടെത്തിയത്.

നൂറ്റി ഏഴാം നമ്പർ മുറിയിൽ ഒരു സ്ത്രീ മ.രി.ച്ച.താ.യി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അ.ജ്ഞാ.ത കോൾ എത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിൽ ആയിരുന്നു ഇരുപത്തിനാലുകാരിയായ ഗായത്രിയുടെ മൃ.ത.ദേ.ഹം. മൽപിടുത്തത്തിൻ്റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃ.ത.ദേ.ഹം. വി.ഷം. ഉ.ള്ളി.ൽ ചെന്നാണ് മ.ര.ണം. എന്നാണ് സംശയം. മുറി പുറത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. പ്രവീൺ തന്നെയാണ് ഇന്നലെ ഗായത്രിയുടെ മ.ര.ണ.വി.വരം വിളിച്ചറിയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഗായത്രിയെ ശ്വാ.സം മു.ട്ടി.ച്ചാണ് കൊ.ല.പ്പെ.ടുത്തിയെന്നാണ് പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്ക് തർക്കത്തിനിടെയാണ് കൊ.ല.പാ.ത.കം സംഭവിച്ചത്.

Share this on...