ചെയ്യല്ലേടാ എന്ന് ആളുകൾ അലറി വിളിച്ചു. പക്ഷേ അനീഷ് കേട്ടില്ല. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു.

in News 33 views

തല മരവിച്ചു പോകുന്ന കാഴ്ചയായിരുന്നു അത്. ഓശാന ഞായറിന് പള്ളിയിൽ പോയി ശാന്തമായ മനസ്സോടെ വീടുകളിലേക്ക് മടങ്ങിയവരുടെ മുന്നിലാണ് ക്രൂ.ര.ത. അരങ്ങേറിയത്. നിലവിളികേട്ട് നോക്കുമ്പോഴാണ് റോഡിൽ അല്പം മുന്നിലായി അനീഷ് അച്ഛനെ അമ്മയും വെ.ട്ടി. കൊ.ല..പ്പെ.ടു.ത്തുന്നത് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.ചെയ്യല്ലേടാ എന്ന് ചിലർ അലറി വിളിച്ച് പറഞ്ഞ് നോക്കിയെങ്കിലും ഫലമുണ്ടായില്ല. വെ.ട്ടു.ക.ത്തിയുമായി ര.ക്ത.ത്തിൽ കുളിച്ചുനിന്ന അനീഷിനെ പിന്തിരിപ്പിക്കാനോ തടയാനോ ആർക്കും ധൈര്യം ഉണ്ടായില്ല. സംഭവം കണ്ട് ചില സ്ത്രീകൾ തൊട്ടടുത്ത വീടുകളിൽ അഭയം തേടി. ഇഞ്ചകുണ്ടിലെ ഇ..ര.ട്ട.ക്കൊ.ല.പാ.തക സ്ഥലത്തെത്തിയ പൊലീസ് സംഘം കണ്ടതും നടുക്കുന്ന കാഴ്ചകൾ ആണ്. രണ്ടു മീറ്ററോളം അകലത്തിൽ റോഡിലൂടെ ര.ക്തം. വാർന്നൊഴുകി നിലയിലായിരുന്നു മൃ.ത.ദേ.ഹ.ങ്ങൾ.

ഡസനിലേറെ വെ.ട്ടേ.റ്റ സു.ഭ്ര.ൻ്റെ കഴുത്ത് മു.റി.ഞ്ഞു. തൂ.ങ്ങി.യ നിലയിലായിരുന്നു. ചന്ദ്രികയുടെയും കഴുത്തിന് നേർക്കാണ് വെട്ടുകൾ ഏറെയും. സമീപത്തായി അനീഷിൻ്റെ മൊബൈൽഫോൺ വീണു കിടന്നിരുന്നു. വെട്ടാൻ ഉപയോഗിച്ചത്കശാപ്പിനുപയോഗിക്കുന്നതുപോലുള്ള വലിയ കത്തിയാണ്. ഇതും ഒരു പിശാത്തിയും റോഡിൽ എറിഞ്ഞ ശേഷമാണ് അനീഷ് ബൈക്കിൽ എടുത്ത് കടന്നുകളഞ്ഞത്. ചന്ദ്രികയും സുഭ്രനും നടൻ ശ്രമിച്ച മാവിൻ തൈ വീട്ടുമുറ്റത്ത് കിടന്നിരുന്നു. മൺവെട്ടിയും ഇതിന് സമീപത്തു നിന്ന് കണ്ടെടുത്തു.അതേസമയം മാതാപിതാക്കളും മക്കളും തമ്മിൽ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. വീട്ടുമുറ്റത്ത് മാവിൻ തൈ നടാൻ ഉള്ള ശ്രമം അനീഷ് വിലക്കിയതും ഇതിൻ്റെ പേരിൽ ആണ്.

വെട്ടാൻ ഉപയോഗിച്ച കത്തിയും അനീഷ് കരുതി കൂട്ടി കൈവശം വച്ചിരുന്നതാണോ എന്ന് വിവരം പൊലീസ് അന്വേക്ഷിക്കും. എറണാകുളത്ത് ഓൺലൈൻ ടാക്സി സർവീസിൽ ഡ്രൈവറായിരുന്ന അനീഷ് കുറച്ചുകാലമായി ജോലി ഒന്നും ചെയ്തിരുന്നില്ല. ഇയാളുടെ ടാക്സികാർ വീടിന് അരികിൽ ഉപയോഗശൂന്യമായ നിലയിൽ കിടക്കുകയാണ്.വീടിനരികിൽ കാർ പാർക്ക് ചെയ്യാൻ വേണ്ടി ഒരു ജാതിമരം അനീഷ് വെട്ടിയതിൻ്റെ പേരിൽ ഇവരുടെ വീട്ടിൽ കലഹവും അ.ടി.പി.ടി.യും ഉണ്ടായിട്ട് അധികനാളായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. മ.രം. വെ.ട്ടി.യത് സുഭ്രനും ചന്ദ്രികയും ചോദ്യം ചെയ്തതാണ് ക.ലാ.പ.ത്തിലേക്ക് നയിച്ചത്. ചില തർക്കങ്ങളെ തുടർന്ന് ഡിഎൻഎ പരിശോധന നടത്താനും ഇവർ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു. ഇതൊക്കെയാണ് അനീഷിനെ കൊ.ല.പാ.ത.ക.ത്തിലേക്ക് നയിച്ചിരുന്നത് എന്നാണ് പോലീസിൻ്റെ നിഗമനം. കൂടുതൽ വിവരങ്ങൾ ഇനിയും കിട്ടേണ്ടിയിരിക്കുന്നു. നാട്ടുകാരെ ആകെ വേ.ദ.നി.പ്പിച്ച കാഴ്ചയായിരുന്നു ഇത്.
All rights reserved News Lovers.

Share this on...