മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയിൽ ഉണ്ടായ സ്ഫോ.ട.ന.ത്തിൽ യുവതിയും കുട്ടിയും മ.രി.ച്ചു. സ്പോ.ട.ന.മു.ണ്ടാക്കിയ ഭർത്താവ് മുഹമ്മദ് കിണറ്റിൽ ചാടി ജീ.വ.നൊ.ടു.ക്കി. ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരി പൊ.ള്ള.ലേ.റ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം പെരിന്തൽമണ്ണയിൽ ആണ് സംഭവം. തൊണ്ടിപറമ്പിൽ മുഹമ്മദ് എന്ന 52 വയസ്സുകാരനും, ഭാര്യയായ ജാസ്മിൻ എന്ന 37 വയസുകാരിയും, ഇവരുടെ ഇളയ കുഞ്ഞു സഫയുമാണ് മ.രി.ച്ചത്. ഗു.രു.ത.ര.മാ.യി പരിക്കേറ്റ് മൂത്തമകൾ ഇർഫാന എന്ന അഞ്ചുവയസ്സുകാരിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഹമ്മദ് .സ്പോ.ട.ക. വസ്തുക്കൾ നിറച്ച ഓട്ടോയുമായി ഭാര്യയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് .സ്പോ.ട.നം. നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുഹമ്മദിൻ്റെ ഭാര്യ ജാസ്മിൻ കുഞ്ഞുമാണ് .സ്ഫോ.ട.ന.ത്തിൽ മ.രി.ച്ചത്. സ്പോ.ട.നം. നടത്തിയതിന് പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റിൽ ചാടി ജീ.വ.നൊ.ടു.ക്കു.ക.യാ.യി.രുന്നു.മുഹമ്മദ് ചില കേ.സു.ക.ളിൽ പ്ര.തി.യാ.ണെ.ന്നും സൂചനയുണ്ട്. കുറേക്കാലമായി മത്സ്യ കച്ചവടവുമായി ബന്ധപ്പെട്ട് കാസർകോട് ആയിരുന്നു മുഹമ്മദ് ഉണ്ടായിരുന്നത്. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോ.ട.നമു.ണ്ടാ.യ.ത്. വാഹനത്തിൽ പടക്കം ഉൾപ്പെടെ സ്പോ.ട.ക. വസ്തുക്കൾ ഉണ്ടായിരുന്നതായി സംശയം. ഗു.രു.ത.ര.മാ.യി. പൊള്ളലേറ്റ ഇവരുടെ മൂത്ത മകൾ ഇർഫാനയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഉ.ഗ്ര ശബ്ദമുള്ള സ്ഫോ.ട.ന.മാ.ണ് നടന്നതെന്ന് സമീപവാസികൾ പറയുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും തുടരെ പൊ.ട്ടി.ത്തെ.റി.ക.ൾ ഉണ്ടായതോടെ ഇവർക്ക് ഒന്നും ചെയ്യാനാവുന്ന സ്ഥിതി ആയിരുന്നില്ല.
All rights reserved News Lovers.