യുവതിയെ അവരുടെ വീട്ടിൽ കയറി യുവാവ് വാളു കൊണ്ട് വെ.ട്ടി കൊ.ന്ന.തി.നു പിന്നിൽ പൊലീസിന് പരാതി നൽകിയതിന്റെ പ്ര.തി.കാ.രം. കാപ്പ കേസ് പ്രതിയാണ് കൊ.ല.ന.ടത്തിയത്. കീക്കൊഴൂർ പള്ളിക്കാട്ടിൽപ്പടി മലർവാടി ഓർത്തഡോക്സ് പള്ളിക്ക് സമീപം ഇരട്ടപ്പനക്കൽ രജിതമോൾ ആണ് മ.രി.ച്ച.ത്. അതുൽ സത്യൻ എന്നയാളാണ് ശനിയാഴ്ച്ച രാത്രി 8 മണിയോടുകൂടി ആ.ക്ര.മ.ണം നടത്തിയത്. അതുലിനായി തിരച്ചിൽ നടത്തുന്നുണ്ടെന്നും റാന്നി പോലീസ് അറിയിച്ചു.
ഒരാഴ്ച മുൻപ് പത്തനാപുരത്തെ റബര്‍ തോട്ടത്തിലേക്ക് രാജിതയെ കൂട്ടികൊണ്ടു പോയി ക.ഴു.ത്തി.ൽ ക.ത്തി. വെച്ച് അതുൽ വീഡിയോ എടുത്തിരുന്നു. മകളെ കൊ.ല.പ്പെ.ടു.ത്തു.മെന്നും ‘അമ്മ ഗീതയെ ഭീ.ഷ.ണി.പ്പെ.ടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇത് പ്ര.തി.കാ.രമായിമാറി. വാ.ളുമായി ഓടിക്കയറിയ ഇയാൾ രജിതമോളെ വെ.ട്ടി.വീ.ഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെ.ട്ടേ.റ്റത്.
തടസ്സം പിടിക്കുന്നതിനിടയിൽ രാജിതയുടെ അച്ഛൻ വി എ രാജു, ‘അമ്മ ഗീത സഹോദരി അമൃത എന്നിവർക്കും വെ.ട്ടേ.റ്റു. രാജുവിന്റെ നില .ഗു.രു.തരമാണ്. രാജുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഈ സമയത് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ബഹളം കേട്ട് എത്തിയവർ സ്ഥലത്തുനിന്ന് മാറ്റിയതിനാൽ കുട്ടികൾ രക്ഷപെട്ടു. കാപ്പ കേസിൽ ഉൾപ്പെട്ട അതുൽ സത്യൻ കൊ.ല.പാ.തകം, ക.ഞ്ചാ.വ് കടത്തൽ തുടങ്ങിയ കേസു.കളിൽ പ്രതിയാണ്.