കല്യാണത്തിന് തൊട്ട് മുമ്പ് സ്വയം മ,രി,ച്ച മേഘ എഴുതിയ കത്ത് പുറത്ത്; നടുക്കുന്ന കാരണം

in News 28 views

കോഴിക്കോട് കാളാണ്ടി താഴം നങ്ങോലത്ത് സുരേഷ് ബാബുവിൻ്റെ മകൾ മേഘയുടെ മ,ര,ണ,ത്തി,ൽ ആ,ത്മ,ഹ,ത്യാ,കു,റി,പ്പിലെ കൂടുതൽ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തെത്തുന്നത്. വിവാഹ ദിവസമായ ഇന്നലെയാണ് മേഘ സ്വന്തം മുറിയിൽ സ്വയം മ,രി,ച്ച,ത്.സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആയ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ആയിട്ടാണ് ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായത്.വധൂ ഗൃഹത്തിലാണ് വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപവും പന്തലും ഉൾപ്പെടെ ഒരുക്കി. സദ്യവട്ടങ്ങളുമെല്ലാം വീടിനുപുറത്ത് പുരോഗമിക്കവെയാണ് മേഘ മ,രി,ച്ച,ത് . വധുവിനെ ഒരുക്കാനായി ബ്യൂട്ടീഷനെത്തിയപ്പോൾ കുളിച്ചു വരാമെന്ന് പറഞ്ഞു മേഘ കിടപ്പു മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.

കുറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും മേഘയെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് കിടപ്പുമുറിയിലെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോൾ കണ്ടത് ആകട്ടെ സ്വയം മ,രി,ച്ച നിലയിൽ മേഘയെയാണ്. ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മേഘയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,രി,ച്ചി,രു,ന്നു. വിവാഹത്തിന് മണിക്കൂറുകൾ മാത്രം മുമ്പാണ് ആ,ത്മ,ഹ,ത്യ നടന്നത്. വിവാഹവീട്ടിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മേഘ സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടയിലാണ് മേഘയുടെ മുറിയിൽനിന്നും കുറിപ്പ് കണ്ടെത്തിയത്. എന്നാൽ ദു,രൂ,ഹ,ത,ക,ളു,ണ,ർ,ത്തുന്ന വിവരങ്ങളാണ് കുറിപ്പിലുള്ളത്. എൻ്റ കാര്യങ്ങളെല്ലാം അവനറിയാം.

ഒപ്പം ജീവിക്കാൻ കഴിയില്ല. എൻ്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്. എന്നാണ് പൊലീസ് കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇത് ആരെ കുറിച്ചാണെന്ന് വ്യക്തതയില്ല. നവവരനെക്കുറിച്ചാണെന്ന് സൂചനയുണ്ട്. എന്നാൽ അന്വേഷണത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാൻ ആകു. യുവതിയുടെ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് അന്വേഷണം ആരംഭിച്ചത് എന്ന് ചേവായൂർ ഇൻസ്പെക്ടർ പി ചന്ദ്രമോഹൻ വ്യക്തമാക്കിയിട്ടുണ്ട്. മേഘ എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി നിലവിൽ ബന്ധുക്കൾക്കോ നാട്ടുകാർക്കോ വിവരമില്ല. യുവതി തൊഴിലെടുത്തിരുന്ന സ്ഥലത്തുള്ളവരെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തേക്കും. ആത്മഹത്യാറിപ്പിൽ പരാമർശിച്ചിട്ടുള്ള വ്യക്തിയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതായിട്ടുള്ള സൂചന ഉള്ളതിനാൽ ഇക്കാര്യവും പോലീസ് പരിശോധിക്കും.

Share this on...