ഒടുവിൽ പ്രതിക്ക് ജീവപര്യന്തം. എല്ലാവരും അമ്പരന്നു പോയ നിമിഷം.

in News 516 views

ആഗ്രയിലെ പ്രമുഖ മാധ്യമ പ്രവർത്തകയായിരുന്ന നീലം ശർമ്മ കൊ.ല്ല.പ്പെ.ട്ട കേസിൽ പ്ര.തി.ക്ക് ജീവ.പ.ര്യ.ന്തം ശി.ക്ഷ വിധിച്ചു കോടതി. 2014 ഫെബ്രുവരി 20-നാണ് സ്വന്തം വീട്ടിൽ നീലം ശർമ്മയെ വളർത്ത് നായയ്ക്കൊപ്പം മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ശർമയും രണ്ടു മക്കളും ഫിറോസാബാദിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്ന സമയത്തായിരുന്നു ഈ സംഭവം നടന്നത്. ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് നീലവും വളർത്തു നായയും മരിച്ച നിലയിലും, വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയത്. പണം കൈക്കലാക്കുകയായിരുന്നു കൊ.ല.യുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.

എംബിഎ പഠിക്കുന്നതിനായി എൺപതിനായിരം രൂപ അശ്വു എന്ന യുവാവിനാണ് വിജയ് ശർമ്മ മുൻപ് നൽകിയിരുന്നു. വീട്ടിൽ സ്വർണവും പണവും ഉണ്ടെന്നറിഞ്ഞ് കൂട്ടുകാരുമായി ചേർന്ന് കൃത്യം നടപ്പാക്കുകയായിരുന്നു. വളർത്തുനായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിൻ്റെ ശരീരത്തിൽ14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്. നീലത്തിൻ്റെ മ.ര.ണ.ത്തോ.ടെ തത്ത ഭക്ഷണം കഴിക്കുന്നതും, വെള്ളം കുടിക്കുന്നതും നിർത്തി. പിന്നീട് സംസാരിക്കാതെയും ആയി. ഇതോടെയാണ് കൊ.ല.പാ.ത.കം തത്ത കണ്ടിട്ടുണ്ടാകും എന്ന് വിജയിക്ക് സംശയം തോന്നിയത്.

ഇതോടെ വീട്ടിൽ വരുന്നവരുടെയും തനിക്ക് സംശയമുള്ളവരുടെ പേരുകളും ഓരോന്നായി വിജയ് തത്തയോടായി പറയാൻ തുടങ്ങി.അശ്വുവിൻ്റെ പേര് കേട്ട തും തത്ത ആകെ അസ്വസ്ഥത പ്രകടിപ്പിച്ച് അശ്വു അശ്വു എന്ന് വിളിച്ചു ഓടി നടന്നു.ഇതോടെ വിജയ് വിവരം പൊലീസിൽ അറിയിച്ചു. അശ്വുവിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു. പൊലീസിന് മുന്നിലും തത്ത അശ്വു എന്ന് പേര് ആവർത്തിച്ചതോടെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് റോണിയുടെ സഹായത്തോടെ താൻ നീലത്തെ കൊ.ല.പ്പെ.ടു..ത്തി.യെ.ന്ന് അശ്വു തന്നെ സമ്മതിച്ചു.

തത്തയുടെ മൊഴി നിർണ്ണായകമായെങ്കിലും നിയമമനുസരിച്ച് തത്തയുടെ മൊഴി തെളിവായി രേഖപ്പെടുത്താൻ കഴിയില്ല. പക്ഷേ അന്വേഷണത്തിലൂട നീളം തത്തയുടെ കാര്യം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്വുവിന് ശിക്ഷ വി.ധി.ക്കു.ന്നത് കാണാൻ കാത്തുനിൽക്കാതെ കോവിഡ് കാലത്ത് അവരുടെ ഭർത്താവ് വിജയശർമ്മയും മ.രി.ച്ചി.രു.ന്നു. വിധിയിൽ സന്തോഷമുണ്ടെന്നും മറ്റാർക്കും ഇത്തരം ഹൃദയഭേദകമായ അവസ്ഥ ഉണ്ടാകരുതെന്നും നീലത്തിൻ്റെ മകൾ നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.
All rights resevred News Lovers.

Share this on...