ഇവൻ ഒന്നാന്തരം സൈക്കോ.. കൊ,ന്ന് കളഞ്ഞു ആ പാവത്തിനെ.. ഒരുപാട് സ്വപ്നങ്ങൾ തീയിൽ ക,ത്തി നശിച്ചപ്പോൾ.. കണ്ണീരോടെ വിട ചൊല്ലിയത് ഒരു കുടുംബം.

in News 32 views

സൗഹൃദത്തിൽ നിന്നു പിന്മാറിയതിന് ‘സുഹൃത്ത് നന്ദകുമാറിൻ്റെ പകയിൽ ജീവൻ ന,ഷ്ട,മായ കൃഷ്ണപ്രിയയ്ക്ക് ചിത ഒരുങ്ങിയത് ജെവിഎസ് സ്റ്റേഷൻ തൊട്ടരികിലുള്ള വീടുമുറ്റത്ത്. ആകെയുള്ള നാലര സെൻറിൽ പൊന്നോമനയായ മകൾക്ക് അ,ന്ത്യ,വിശ്രമമൊരുക്കാൻ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിൻ്റെ ആകെ പ്രതീക്ഷയായിരുന്ന ആ പെൺകൊടിക്ക് നാട്ടുകാർ ക,ണ്ണീ,രോ,ടെ,യാണ് വി,ട,ചൊല്ലിയത്.വെള്ളിയാഴ്ച കൊല്ലപ്പെട്ട് കൃഷ്ണപ്രിയയുടെ മൃ,ത,ദേ,ഹം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ആണ് വീട്ടിലെത്തിച്ചത്.പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ചിരുന്നു. കൃഷ്ണപ്രിയയക്കാ ക,ത്തി,ക്ക,രിഞ്ഞ മൃ,ത,ദേ,ഹ,ത്തിൽ മുഖം മാത്രമാണ് അൽപം തിരിച്ചറിയാൻ ആയത്. അത് ഒരു നോക്ക് മാത്രം കണ്ടു നിൽക്കാനേ നാട്ടുകാർക്കും ആയുള്ളൂ. അച്ഛൻ കാട്ടുവയൽ മനോജിൻ്റെ ഹൃ,ദ്രോ,ഗം ഗു,രു,ത,ര,മായതോടെ തന്നെ കൃഷ്ണപ്രിയ പഞ്ചായത്തിലെ താൽക്കാലിക ജോലിക്ക് പോയി തുടങ്ങി. എം സി എ ബിരുദദാരിയായിരുന്നു.

പംക്ഷ കിട്ടിയ ജോലിക്ക് പോവുക മാത്രമായിരുന്നു ലക്ഷ്യം.എന്നാൽ ജോലി കിട്ടിയതിൻ്റെ അഞ്ചാം ദിവസം സുഹൃത്തിൻ്റെ പ്രണയ പ,ക,യിൽ നടുറോഡിൽ എ,രി,ഞ്ഞ,ട,ങ്ങാനായിരുന്നു അവളുടെ വി,ധി. പാവപ്പെട്ട കുടുംബത്തെ ചേർത്ത് നിർത്തിയതും, കൃഷ്ണപ്രിയയുടെ പഠന കാര്യങ്ങൾ നോക്കിയതും നാട്ടുകാരും പാർട്ടിയുമായിരുന്നു. പ്രൊജക്ട് അസിസ്റ്റഡ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാൻ വേണ്ടി പലരും മാറി കൊടുത്തു. അത്ര മിടുക്കിയായി പഠിച്ചിരുന്ന കൃഷ്ണപ്രിയയെ ചേർത്തുനിർത്തുക തന്നെയായിരുന്നു നാട്ടുകാരുടെ ലക്ഷ്യം.

പക്ഷേ എല്ലാം വെറുതെ ആയതോടെ നാട്ടുകാർക്കും സങ്കടം സഹിക്കാൻ പറ്റുന്നില്ല.നാലര സെൻ്റ് സ്ഥലത്തെ വീട്ടിൽ നിലംപണിക്കായി കൂട്ടിയിട്ട ടൈലുകൾ ഇപ്പോഴുമുണ്ട് വീടിൻ്റെ ഉമ്മറത്ത്. മകൾക്ക് താൽക്കാലികമായെങ്കിലും ഒരു ജോലി ലഭിച്ചതിൽ ഒരുപാട് സ്വപ്നങ്ങൾ ആവീട്ടുകാർ നെയ്തുകൂട്ടിയിരുന്നു. പക്ഷേ എല്ലാം വെറുതെയായി.ഒരിറ്റ് കണ്ണീര് പോലും പൊഴിക്കാനാവാതെ നിർവ്വികാരനായി നിൽക്കുന്ന കാട്ടുവയൽ മനോജിനെയും കുടുംബത്തെയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് നാട്ടുകാർക്കും അറിയില്ല. നന്ദകുമാറിനും, കൃഷ്ണപ്രിയയ്ക്കും സൗഹൃദം ഉണ്ടായിരുന്നു. അത് വീട്ടുകാർക്കും അറിയാമായിരുന്നു. കൂടുതൽ അടുത്തതോടെ അവൻ്റെ സൈ,ക്കോ മനസ് തിരിച്ചറിഞ്ഞ് കൃഷ്ണപ്രിയ പിന്മാറാൻ ശ്രമിച്ചു.

നല്ല വസ്ത്രം ധരിച്ചാൽ ,ആളുകളോട് സംസാരിച്ച് നല്ല രീതിയിൽ മുടി കെട്ടിയാൽ പോലും അവൻ പിന്തിരിപ്പിച്ചത് കൃഷ്ണപ്രിയയെ അറിയുന്നവർ പറയുന്നു. സംശയരോഗത്താൽ കൃഷ്ണപ്രിയയുടെ ഫോൺ നന്ദകുമാർ ത,ട്ടി,പ്പ,റി,ച്ചു കൊണ്ടു പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരോടും ഒന്നും പറയാതെ, പരാ,തി പോലും നൽകാതെ വീട്ടുകാർ പോലും രഹസ്യമാക്കി വച്ചത് ദു,ർ,വി,ധി,ക്ക് കാരണമായി. കൺമുന്നിൽ കണ്ട ദുരിതത്തിൻ്റെ ഞെട്ടലിലാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെല്ലാം. സഹപ്രവർത്തകയെ ഓഫീസിനുമുന്നിൽ ക,ത്തി,ക്ക,രി,ഞ്ഞ നിലയിൽ കണ്ടെത്തിയ ആ,ഘാ,തം ഇപ്പോഴും വിട്ടു മാറിയിട്ടില്ല.

വാർത്തകളിലൂടെ മാത്രം കേട്ടിട്ടുള്ള ഒരു ദുരന്തം നേരിൽ കണ്ടത് പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഇവർ പറയുന്നു. കൺമുന്നിൽ കണ്ട ദു,ര,ന്തം ഓഫീസ് അസിസ്റ്റഡ് ഷമീന വിവരിച്ചു.രാവിലെ 9.50 ഓടെ ഓഫീസിലെത്തിയ ഞങ്ങളാരും വന്ന സമയത്ത് നന്ദുഓഫീസിന് പുറത്ത് ഉണ്ടായിരുന്നില്ല. പിന്നീട് ഒരു പെൺകുട്ടിയുടെ ക,ര,ച്ചി,ൽ കേട്ടാണ് ഞങ്ങൾ എല്ലാവരും ഓഫീസിൻ്റെ പുറത്തേക്ക് ഓടിയത്. ഒരു ശരീരം ക,ത്തി താ,ഴ്ന്ന്, വീ,ഴു,ന്ന,തും ഒരാൾ തീ,പ്പ,ന്തം പിടിച്ചു ചുറ്റും ഓടുന്നതുമാണ് കണ്ടത്. ക,ത്തി താ,ഴ്ന്ന്, വീ,ണ,ത് സഹപ്രവർത്തക കൃഷ്ണപ്രിയയാണെന്ന് അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റു വിധത്തിലായിരുന്നില്ല. ആ രൂപം. ഇതിന് മുൻപ് നന്ദുവിനെ ആരും കണ്ടിട്ടില്ല.

ആ സംഭവം വിവരിക്കുമ്പോഴും ഓഫീസ് അസിസ്റ്റൻ്റ് ഷമീനയുടെ കണ്ണുകളിൽ ഭയം മാറുന്നില്ല. പഞ്ചായത്ത് ഓഫീസിലേക്ക് സേവനത്തിനായി വന്ന ഒരാളും, ഓഫീസ് ജീവനക്കാരുടെയും നി,ല,വി,ളി കേട്ടപ്പോഴാണ് നാട്ടുകാരൊക്കെ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.സമീപത്ത് നിന്ന് വാഴയില വെ,ട്ടി,ക്കൊണ്ട് വന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്.പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് തന്നെയുള്ള കിണറ്റിൽ നിന്ന് വെള്ളം കോരിയെടുത്ത് തീ അണച്ചു.

അപ്പോഴേക്കും സ്ഥലത്ത് പോലീസെത്തിയിരുന്നെന്ന് ഷമീന പറയുന്നു.നാല് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി ഓഫീസിൽ ജോലിക്ക് ചേർന്നത്. കൂടുതലൊന്നും സംസാരിക്കാനും, പരിചയപ്പെടാനുമൊന്നും സമയമായില്ലെങ്കിലും ശാന്തമായ ഒരു കുട്ടിയാണ്. ഞങ്ങൾക്ക് തോന്നിയതെന്ന് തിക്കോടി പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പത്മനാഭൻ പറയുന്നു.എങ്കിലും ഈ ദിവസം സംസാരിച്ചത് അവളുടെ സ്വപ്നങ്ങളെ കുറിച്ചായിരുന്നു. നീറ്റ് പരീക്ഷ എഴുതുന്നതിനെ കുറിച്ചും ഉപരി പഠനനെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഇങ്ങനെ ഒരു മിടുക്കി പെൺകുട്ടിയായിരുന്നു ആ സുഹൃത്തിൻ്റെ വലയിൽപ്പെട്ടത്.

Share this on...