നടനും മുൻ എംപിയുമായ ഇന്നസെൻറ് അതീവ ഗു.രു.ത.രാ.വ.സ്ഥയിൽ എന്നാണ് രണ്ടു ദിവസങ്ങളായി പുറത്തുവന്നിരുന്നത്. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഉണ്ടായിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇന്നസെൻ്റിനെ ലക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ആണ് ഇന്നസെൻ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു.
എങ്കിലും ആരോഗ്യനില വീണ്ടും ഗു.രു.ത.ര.മാ..വുകയായതിനെ തുടർന്ന് അദ്ദേഹത്തിനെ വീണ്ടും വെൻറിലേറ്ററിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അദ്ദേഹത്തിൻ്റെ ജീവൻ അതീവ ഗു.രു..ത.രാവസ്ഥയിൽ എന്നാണ് ഞായറാഴ്ച രാത്രിയോടെ പുറത്തുവന്നിരുന്നത്. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു കുടുംബവും പ്രേക്ഷകരും സുഹൃത്തുക്കളുമെല്ലാം. മലയാള സിനിമയിലെ ഹാസ്യ നടന്മാരിൽ ഏറ്റവും പ്രധാനികളിൽ ഒരാളായിരുന്നു ഇന്നസെൻ്റ്. അദ്ദേഹത്തിൻ്റെ നർമ്മം എപ്പോഴും മലയാളകളെ കുടുകുടെ ചിരിപ്പിച്ചിരുന്നു.
അദ്ദേഹമില്ലാത്ത ഒരു മലയാള സിനിമയെ പറ്റി ചിന്തിക്കാൻ പോലും തയ്യാറാകാൻ മലയാളികൾക്ക് കഴിയുന്നില്ല. അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കും, മലയാള സിനിമയിലേക്കും തിരിച്ചു വരും എന്നാണ് ഓരോ മലയാളികളും ആഗ്രഹിച്ചിരുന്നതും പ്രാർത്ഥിച്ചിരുന്നതും. എന്നാൽ ഏവരെയും ദു:ത്തിലാഴ്ത്തി അദ്ദേഹം ഇപ്പോൾ മ.ര.ണ.ത്തിന് കീഴടങ്ങി എന്ന വാർത്തയാണ് പുറത്തെത്തുന്നത്.
All rights resevred News Lovers.