മരുമകളുടെ അറു,ത്ത തല,യുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തിയ അമ്മായിമ്മയെ പോലീസ് കണ്ടു ഞെട്ടി.ആന്ധ്രാ പ്രദേശിലെ അന്നമ്മയേ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം മരുമകൾക്ക് മറ്റൊരാളുമായി അ,വി,ഹി,ത ബന്ധം ഉണ്ട് എന്ന് ആരോപിച്ചാണ് ക്രൂര കൃത്യം നടത്തിയത്.സുബമ്മ ചന്ദ്ര എന്നിവരാണ് കേസിൽ അകപ്പെട്ട പ്രതികൾ.വസുന്ധര എന്ന യുവതിയാണ് മ,രി,ച്ചത്,.വസുന്ധരയുടെ മ,രി,ച്ചു പോയ ഭർത്താവിന്റെ അമ്മയാണ് മുഖ്യ പ്രതി..വസുന്ധരയെ കൊ,ല,പ്പെ,ടു,ത്തി,യ ശേഷം ത,ല പ്ലാസ്റ്റിക് ക,വറി,ൽ ആക്കി കൊണ്ട് അമ്മായിയമ്മ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ വേണ്ടി എത്തി.
ആറു കിലോ മീറ്റർ നടന്നാണ് ഇവർ സ്റ്റേഷനിൽ എത്തിയത്.സുബമ്മയുടെ മകനും വസുന്ധരയും വിവാഹം കഴിച്ചിട്ട് കുറച്ചു വര്ഷം ആയി.മൂന്നു വർഷം മുൻപ് സുബമ്മയുടെ മകൻ മ,രി,ച്ച,തോ,ടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.അദേഹത്തിന്റെ മ,ര,ണ ശേഷം വസുന്തര മല്ലിക അർജുൻ എന്ന വ്യക്തിയുമായി വിവാഹിതര ബന്ധം ആരംഭിച്ചു.സംഭവം അറിഞ്ഞപ്പോൾ സുബമ്മ വസുന്ധരയോട് ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു എന്നാൽ യുവതി തയ്യാറായില്ല.കഴിഞ്ഞ ആഴ്ച സുബമ്മയും ചന്ദ്രയും കൂടി വസുന്ധരയെ ഉച്ച ഭക്ഷണത്തിനു വിളിച്ചു വരുത്തി കൊണ്ട് ക്രൂ,ര,മാ,യി കൊ,ല ചെയ്യുകയായിരുന്നു.വസുന്ധരയുടെ ത,ല വെ,ട്ടി,യ ശേഷം കീ,ഴ,ട,ങ്ങാ,ൻ വേണ്ടി സുഭമ്മ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.