ഇന്നലെയാണ് പോലീസ് ഉദ്യോഗസ്ഥൻറെ ഭാര്യയെയും പിഞ്ചു മകളെയും ആലപ്പുഴയിലെ പോലീസ് കോട്ടേയ്സിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത് മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ ആലപ്പുഴ നവാസ് മൻസിലിൽ റനീസിൻെ ഭാര്യ ഇരുപത്തി ഏഴു കാരി നജ്ല മകൻ അഞ്ചു വയസ്സുകാരൻ ടിപ്പു സുൽത്താൻ ഒന്നര വയസ്സുകാരി മകൾ മലാല എന്നിവരെയാണ് മ,രി,ച്ച നിലയിൽ എ ആർ ക്യാമ്പിന് സമീപത്തെ കോട്ടേയ്സിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത് തൂ,ങ്ങി,യ നിലയിലായിരുന്ന് നജ്ലയുടെ മൃതദേഹം ടിപ്പുവിനെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിൽ മു,ക്കി,യും കൊ,ല,പ്പെ,ടു,ത്തി എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം
ജോലി കഴിഞ്ഞ് റനീസ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളിൽ മനം മടുത്താണ് മക്കളെ കൊ,ന്ന് സ്വയം ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നജ്ലയെ നയിച്ചത് ഇപ്പോഴിതാ ഇവരുടെ തൊട്ടടുത്ത കോട്ടേയ്സിൽ താമസിക്കുന്നവരുടെ വാക്കുകളാണ് കണ്ണീരണിയിക്കുന്നത് എട്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നാലു വർഷമായി പോലീസ് കോട്ടേയ്സിലാണ് താമസം
നാലു വര്ഷം മുമ്പ് പോലീസ് കോട്ടേയ്സിൽ താമസത്തിനായി എത്തുമ്പോൾ നജിലയുടെ കയ്യിൽ ടിപ്പു സുൽത്താൻ ഉണ്ടായിരുന്നു അവന് ഒരു വയസ്സ് പ്രായം പിന്നീട് മലാല ജനിച്ചു ഒരു കൈ കൊണ്ട് മലാലയെ എടുത്തും മറു കയ്യിൽ ടിപ്പുവിനെ പിടിച്ചുമല്ലാതെ നജ്ലയെ ഞങ്ങൾ കണ്ടിട്ടില്ല പോലീസ് കോട്ടേഴ്സിലെ എ ബ്ലോക്കിലെ എ ട്യുവൽവ് നമ്പർ വീട്ടിൽ നജ്ലയെയും കുട്ടികളെയും പറ്റി അയൽക്കാരുടെ വാക്കുകൾ ഇങ്ങനെ കുസൃതിക്കാരായിരുന്നു മക്കൾ നജ്ലയുമായി വ,ഴ,ക്കി,ടും എന്നാൽ അവൾ ശാസിക്കില്ല കടയിൽ പോയാലും കുട്ടികൾ ഒപ്പം കാണും ഇങ്ങനെ ഒരുമിച്ച് ജീവനില്ലത്തെ കിടക്കുന്നത് കാണേണ്ടി വരുമെന്ന് കരുതിയില്ല അയൽ വാസികൾ വിതുമ്പലോടെ പറയുന്നു മക്കളെ പ്രാണനായിരുന്നു നജ്ലക്ക് അതിനാൽ തന്നെയാണ് മറിക്കാൻ നേരവും പോണു മക്കളെ ഒപ്പം കൂട്ടിയതും