അന്ന് മുതൽ ഇന്ന് വരെ ഒന്നു ഉറങ്ങാൻ പോലും കഴിയാതെ സൂരജിൻ്റെ കുടുംബം. ഒടുവിൽ വീണ്ടും ദുഃഖം.

in News 32,085 views

ഉത്ര വ.ധ.ക്കേ.സിൽ പ്രതി സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആയിരുന്നു അറസ്റ്റ്.അച്ഛന് കാര്യങ്ങൾ എല്ലാം അറിയാം എന്ന് സൂരജ് നേരത്തെ മൊഴിനൽകിയിരുന്നു. മ.രി.ച്ച. ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജിൻ്റെ വീട്ടിൽ കു.ഴി.ച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. മുപ്പത്തേഴര പവൻ സൂരജിൻ്റെ വീട്ടിൽനിന്നും അന്ന് കണ്ടെത്തിയിരുന്നു. വീടിൻ്റെ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വർണ്ണം കുഴിച്ചിട്ടിരുന്നത്. സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ തന്നെയാണ് കുഴിച്ചിട്ട സ്ഥലം അന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. കൊ.ല.പാ.ത.ക.ത്തിന് മുൻപ് ലോക്കറിൽ നിന്ന് എടുത്ത സ്വർണമാണ് അന്ന് കണ്ടെടുത്തതെന്നാണ് സൂചന.

ഉത്ര.വ.ധ. കേസിൽ ക്രൈംബ്രാഞ്ച് സംഘം ഭർത്താവ് സൂരജിൻ്റെ അടൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്ന സമയത്തായിരുന്നു കുഴിച്ചിട്ട സ്വർണം കണ്ടെത്തിയത്. ഫോറൻസിക് ളും ക്രൈംബ്രാജിനൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ്, ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിൻ്റെ പുറകുവശം എന്നിവിടങ്ങളിലെല്ലാം സംഘം പരിശോധന നടത്തി. സൂരജിൻ്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാശംങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും നേരത്തെ തുറന്നു പരിശോധിച്ചിരുന്നു. സൂരജിൻ്റെ അച്ഛൻ്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു ആ പരിശോധനയും. അതിനു പിന്നാലെയാണ് വീട്ടിൽ കുഴിച്ചിട്ട നിലയിൽ സ്വർണ്ണം കണ്ടെടുത്തത്.

ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊ.ല.പ്പെ.ടു.ത്തു.ക.യാ.യി.രുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും, സൂരജിന് ശി.ക്ഷ വി.ധി.ക്കുകയും ചെയ്തിരുന്നു. മൂന്നുമാസം നീണ്ട ഗൂ.ഢാ.ലോ.ച.ന.യ്ക്കൊടുവിലാണ് ഇയാൾ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. സുഹൃത്തായ സുരേന്മിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങി ആണ് കൊ.ല.പാ.ത.കം നടത്തിയത്. ഭർത്താവ് സൂരജും, പാമ്പ് പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷും അടക്കം നാലു പേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊ.ല.പാ.ത.ക. വിവരം പുറത്തറിയുന്നത്. തൻ്റെ വീട്ടുകാർക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന രീതിയിൽ തന്നെയായിരുന്നു സൂരജിൻ്റെ മൊഴി. അതുകൊണ്ടുതന്നെയാണ് സൂരജിൻ്റെ അച്ഛനെയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
All rights reserved News Lovers.

Share this on...